എല്ലാവർക്കും പ്രിയപ്പെട്ട മുത്തു മാസ്റ്റര്‍; ആണ്‍വേഷം കെട്ടി ജീവിച്ചത് 30 വര്‍ഷം, കാരണം ഇതാണ്
പേച്ചിയമ്മാള്‍ 30 വര്‍ഷം ജീവിച്ചത് മുത്തുവായി. ഭര്‍ത്താവ് മരിച്ചതിന് ശേഷമാണ് പേച്ചിയമ്മാളിന് ഇങ്ങനെയൊരു ആണ്‍വേഷം കെട്ടേണ്ടി വന്നത്.
പേച്ചിയമ്മാള്‍ 30 വര്‍ഷം ജീവിച്ചത് മുത്തുവായി. ഭര്‍ത്താവ് മരിച്ചതിന് ശേഷമാണ് പേച്ചിയമ്മാളിന് ഇങ്ങനെയൊരു ആണ്‍വേഷം കെട്ടേണ്ടി വന്നത്.
ഒഴിവുകളിലേക്ക് 35 വയസ്സില്‍ താഴെയുള്ള പ്രവര്‍ത്തിപരിചയമുള്ള യുവാക്കള്‍ക്കാണ് അവസരം. മെയ് 18ന് രാവിലെ 10നകം ഓഫീസില്‍ രജിസ്ട്രേഷന്‍
രണ്ടര വര്‍ഷമായി തൃശൂര്‍ മുതല്‍ കൊല്ലം വരെ വിവിധ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിലും കടകളിലും മോഷണം നടത്തിയിട്ടുള്ളതായി സംഘം സമ്മതിച്ചിട്ടുള്ളതായി പൊലീസ് പറഞ്ഞു
വിദ്യാര്‍ത്ഥിനികൾ ഒരുമിച്ച് നടക്കുമ്പോൾ ലൈംഗികമായി വൈസ്. പ്രിന്‍സിപ്പല്‍ അധിക്ഷേപിക്കുമെന്നും സ്വവര്‍ഗാനുരാഗികളെന്ന് വിളിച്ചിരുന്നതായുമാണ് പരാതി.
അപകടത്തിന് കാരണമായത് എന്താണെന്നതില്‍ ഇനിയും വ്യക്തത വന്നിട്ടല്ല. നിരവധി ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്.
ക്വീന്‍സ് പാര്‍ക്ക് റേഞ്ചേഴ്സിനെതിരെ ഇഞ്ച്വറി ടൈമില്‍ അഗ്വേറോ നേടിയ ഗോളിൻ്റെ ഓര്‍മ്മയില്‍ ആണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. 44 വര്‍ഷത്തിനിടെ സിറ്റിയുടെ ആദ്യ ലീഗ് കിരീടം ആയിരുന്നു ആ ഗോള്‍
കായിക വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലുപരി മിടുക്കരായ കുട്ടികളെ പ്രോത്സാഹിപ്പിക്കാനും അവരെ മുന്‍നിരയിലേക്ക് എത്തിക്കാനും ഈ യുവമാധ്യമ പ്രവര്‍ത്തകന്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നു.
കുട്ടനെന്ന് വിളിപ്പേരുള്ള ഒരു റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി പുഴുവില്‍ എത്തുന്നത്.
ഭര്‍ത്താവ് സജാദിനും ഷഹനയ്ക്കുമിടയില്‍ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. ദിവസങ്ങള്‍ക്കുമുമ്പ് പെണ്‍കുട്ടി സഹോദരനെയും മാതാവിനെയും വിളിച്ചിരുന്നു.
ഭയപ്പെടുത്തുന്നതിന് പകരം മറ്റ് രീതികളില്‍ വേണം കുട്ടികളോട് കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍.