എക്സൈസ് സംഘം ഓടിച്ച പ്രതി രക്ഷിക്കണമെന്ന് പറഞ്ഞ് ഓടിക്കയറിയത് വനിതാ പൊലീസിൻ്റെ വീട്ടുവളപ്പിൽ; പിന്നെ സംഭവിച്ചത് ഇങ്ങിനെ
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുകയായിരുന്നു കൻസി. വീടിനു സമീപം ആരോ വന്നതായി കാൽപെരുമാറ്റത്തിൽ നിന്നു ഇവർക്ക് മനസിലായി.
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുകയായിരുന്നു കൻസി. വീടിനു സമീപം ആരോ വന്നതായി കാൽപെരുമാറ്റത്തിൽ നിന്നു ഇവർക്ക് മനസിലായി.
അപകടം നടന്ന സ്ഥലത്ത് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, ജില്ലാ പോലീസ് മേധാവ് ഡോ.വൈഭവ് സക്‌സേന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസ് എന്നിവരെത്തി
റാലിയിൽ എൻ. സി.സി കേഡറ്റുകൾ , സ്കൂൾ കുട്ടികൾ എന്നിവർ ചേർന്ന് സൈക്കിൾ റൈഡും നടത്തി. ഇൻസ്പെക്ടർ ഓഫ് പോലീസ് വി. വിഷ്ണു പ്രസാദ് റാലി ഫ്ളാഗ് ഓഫ് ചെയ്തു
രണ്ട് പോലീസുമാര്‍ക്ക് വെടിയേറ്റും മറ്റ് മൂന്ന് പേര്‍ക്ക് സംഘര്‍ഷത്തിലുമാണ് പരിക്കേറ്റത്. ഇവര്‍ ചികിത്സയിലാണ്.
കടയുടെ ലൈസന്‍സ് റദ്ദാക്കാന്‍ മുനിസിപ്പാലിറ്റിക്കു റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി അറിയിച്ചു.
പുന്നപ്ര സ്വദേശി സന്ധ്യ, ആലപ്പുഴ പോഞ്ഞിക്കര സ്വദേശി യദുകൃഷ്ണൻ, വടുതല സ്വദേശി ആൻ്റണി എന്നിവരാണ് പിടിയിലായത്.
ഇടുക്കി പോലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഷിഹാബിന് കോട്ടയം മെഡിക്കൽ കോളേജിൽ ആയിരുന്നു അന്നേ ദിവസം ഡ്യൂട്ടി.
ഇന്ന് രാവിലെ ഇവരുടെ പ്രമോഷൻ പരിപാടി നടത്തിയ സിനിമയുടെ നിര്‍മ്മാതാക്കളും പരാതിയുമായി പൊലീസിനെ സമീപിച്ചു
ഇരുവരും ഹിന്ദിയിലാണ് സംസാരിച്ചതെന്ന് സമീപവാസികൾ പറഞ്ഞു. സി.സി.ടി.വിയിൽ ഇവരുടെ ദൃശ്യങ്ങൾ വ്യക്തമായിട്ടുണ്ട്.
തീരദേശ മേഖലകളിലെ പോലീസ് സ്റ്റേഷനുകളില്‍ പഠനം നിര്‍ത്തിയ കുട്ടികളെ കണ്ടത്താനായി കോ-ഓഡിനേറ്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.