ഇന്ത്യൻ റെയിൽവേയെ പൂർണമായി വിൽക്കാനുള്ള നീക്കം ശക്തമാക്കി കേന്ദ്രസർക്കാർ; ഏഴ് നിർമാണ ഫാക്ടറികള്‍ ഒറ്റ കമ്പനിയാക്കി ഓഹരി വിപണിയിൽ
സ്‌റ്റേഷനുകളുടെ സ്വകാര്യവൽക്കരണം, 151 സ്വകാര്യ ട്രെയിൻ, ചരക്ക് ഇടനാഴികളിൽ സ്വകാര്യ പങ്കാളിത്തം എന്നിവയ്‌ക്ക് പിന്നാലെ നിർമാണശാലകളും സ്വകാര്യവൽക്കരിക്കാൻ നടപടി തുടങ്ങി.