കാസര്‍കോട് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച എരിയാല്‍ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു
മാര്‍ച്ച് 14 ന് മഞ്ചത്തടുക്കയില്‍ ഒരു കല്യാണത്തിനും രാത്രി 10.06 ന് ഉളിയത്തടുക്ക പെട്രോള്‍ പമ്പിലും രാത്രി 11 ന് അഡൂര്‍ കല്യാണ പാര്‍ട്ടിയിലും പങ്കെടുത്തു.
മാര്‍ച്ച് 14 ന് മഞ്ചത്തടുക്കയില്‍ ഒരു കല്യാണത്തിനും രാത്രി 10.06 ന് ഉളിയത്തടുക്ക പെട്രോള്‍ പമ്പിലും രാത്രി 11 ന് അഡൂര്‍ കല്യാണ പാര്‍ട്ടിയിലും പങ്കെടുത്തു.
കൊറോണ വൈറസ് അതിവേഗം പടരുന്നതിനാൽ അതിന്‍റെ വ്യാപനം തടയുന്നതിന് വിശ്വാസികൾ അതീവ ജാഗ്രത പാലിക്കണമെന്നും യോഗം നിർദേശിച്ചിട്ടുണ്ട്.
സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കും.
ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചു വരെ മാത്രമേ പ്രവര്‍ത്തിക്കാവു. അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്ന കടകള്‍ക്ക് ഇതില്‍ ഇളവുണ്ട്.
പല പരിപാടികളില്‍ ഇയാള്‍ പങ്കെടുത്തുവെന്നും അതിനാല്‍ തന്നെ രോഗവ്യാപനത്തിന്റെ സാധ്യത കൂടുതലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി.
17 ന് കോവിഡ് പോസിറ്റീവായ കളനാട് സ്വദേശിയോടൊപ്പം കാറില്‍ സഞ്ചരിച്ച വ്യക്തിയാണ് കോവിഡ് സ്ഥിരീകരിച്ച മറ്റൊരാള്‍.
15 വർഷത്തെ രവിയുടെ പ്രവാസ ജീവിതത്തിന്‍റെ ഏക സമ്പാദ്യമായിരുന്നു വീട്. പ്രവാസം അവസാനിപ്പിച്ച ശേഷം ബോവിക്കാനത്ത് ജീപ്പ് ഡ്രൈവറാണ് രവി.
ഓഫീസുകൾ അവധിയാണെങ്കിലും ജീവനക്കാർ ജില്ല വിട്ടുപോകരുത്. കളക്ടർ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ജോലിയിൽ പ്രവേശിക്കാൻ അവർ സന്നദ്ധരായിരിക്കണം.
പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വളരെയധികം എണ്ണം ഉത്പന്നങ്ങള്‍ ആവശ്യമാണെങ്കില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസിനെ ബന്ധപ്പെടാവുന്നതാണ്.
സർക്കാർ തുടർച്ചയായി ജാഗ്രത വേണം എന്ന് അഭ്യര്‍ഥിക്കുന്നുണ്ടെങ്കിലും ചിലർ ഇത് അനുസരിക്കാത്തതിന്‍റെ വിനയാണിത് എന്ന് മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി.