കേരളത്തിൽ കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ എല്‍.ഡി.എഫിന്‍റെ ഭരണ തുടര്‍ച്ച ആഗ്രഹിക്കുന്നില്ല; തുറന്ന് പറഞ്ഞ് കെ. സുരേന്ദ്രന്‍
ഇരുമുന്നണികളും എതിരാളികളാണെന്നും, സംസ്ഥാനത്ത് ഭരണം പിടിക്കാന്‍ തന്നെയാണ് മത്സരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരുമുന്നണികളും എതിരാളികളാണെന്നും, സംസ്ഥാനത്ത് ഭരണം പിടിക്കാന്‍ തന്നെയാണ് മത്സരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കർഷകർക്ക് നൽകിയ അവകാശങ്ങൾ ഒന്നുപോലും നടപ്പിലാക്കാത്ത സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാറിന് തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും സി.ടി
അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറക്കുന്നതിന് സഹായകരമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുമെന്നു തൊഴിലാളികള്‍ പ്രതീക്ഷിച്ചിരുന്നു.
കേരളത്തിലെത്തി ചര്‍ച്ച നടത്തുന്ന പവാര്‍ തിരികെ മുംബയിലെത്തിയ ശേഷമായിരിക്കും മുന്നണി മാറ്റത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുക.
യു.ഡി.എഫിലേക്ക് പോയാൽ സിറ്റിങ് സീറ്റുകളിൽ വിജയിക്കാൻ കഴിയുമോ എന്ന ആശങ്കയാണ് ശശീന്ദ്രൻ വിഭാഗം പങ്കുവെക്കുന്നത്.
മാധ്യമങ്ങളുടെ അകമ്പടിയോടെ വെൽഫെയർ പാർട്ടി നേതാക്കളെ കണ്ടത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി എന്നുതുടങ്ങിയ കാര്യങ്ങളും നേതാക്കൾ ഉന്നയിച്ചിട്ടുണ്ട്.
എൽ.ഡി.എഫും ബി.ജെ.പിയും തമ്മിൽ ഒരു സീറ്റ് മാത്രം വ്യത്യാസമുളള വർക്കലയിൽ ഭരണം നിലനിർത്താൻ എൽ.ഡി.എഫിന് സാധിച്ചത് നേട്ടമായി.
ലീഗ് വിമതനായ ടി.കെ അഷ്‌റഫ് കഴിഞ്ഞ ദിവസം എല്‍.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ചർച്ചകളിലൂടെ രൂപപ്പെടുന്ന ആശയങ്ങളും നിർദേശങ്ങളും കൂടി ഉൾപ്പെടുത്തി ആയിരിക്കും എൽ.ഡി.എഫിന്‍റെ നിയമസഭാ പ്രകടനപത്രികയ്ക്ക് രൂപം നൽകുക.
ചെങ്കള ഡിവിഷനിൽ മത്സരിച്ച ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി നേടിയ അട്ടിമറി വിജയത്തോടെയാണ് ജില്ലാ പഞ്ചായത്ത് ഭരണം ഇടത്തേക്ക് പോന്നത്.