കൊല്ലപ്പെട്ട ജിഷ്ണു ബോംബുമായി എത്തിയ സംഘത്തിലെ അംഗം; കണ്ണൂരിലെ ബോംബേറിലെ അന്വേഷണത്തിൽ വഴിത്തിരിവ്
ആദ്യം എറിഞ്ഞ ബോംബ് പൊട്ടിയിരുന്നില്ലെന്നും രണ്ടാമത്തെ ബോംബ് അബദ്ധത്തില്‍ ജിഷ്ണുവിൻ്റെ തലയില്‍ പതിക്കുകയായിരുന്നെന്നുമാണ് വിവരം.
ആദ്യം എറിഞ്ഞ ബോംബ് പൊട്ടിയിരുന്നില്ലെന്നും രണ്ടാമത്തെ ബോംബ് അബദ്ധത്തില്‍ ജിഷ്ണുവിൻ്റെ തലയില്‍ പതിക്കുകയായിരുന്നെന്നുമാണ് വിവരം.
ജിഷ്ണുവിൻ്റെ ശരീരത്തില്‍ വടിവാള്‍ ഉപയോഗിച്ച് വെട്ടിയതിൻ്റെ പാടുകളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
കണ്ണൂർ സർവകലാശാല വിദ്യാർത്ഥി ക്ഷേമവിഭാഗം ഡയരക്ടർ ഡോ: നഫീസാ ബേബി, സർ സയ്യദ് കോളേജ് പ്രിൻസിപ്പൽ ഡോ: ഇസ്മയിൽ ഒലിയക്കര, അലുംനി അസോസിയേഷൻ സിക്രട്ടറി വി.കെ അബ്ദുൾ നിസാർ എന്നിവർ മുഖ്യഥിതികളായിരുന്നു.
പണം നഷ്ടപ്പെട്ടത് മനസ്സിലാക്കിയ സഹോദരി തളിപ്പറമ്പ് ഡി.വൈ.എസ്പിക്ക് പരാതി നൽകിയതോടെയാണ് ശ്രീകാന്തിൻ്റെ തൊപ്പി തെറിച്ചത്.
ഡയമണ്ട് , അൺകട്ട് ആഭരണങ്ങൾക്ക് 50 % വരെ ഡിസ്‌കൗണ്ട് ഉൾപ്പെടെ കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളും സമ്മാനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
പോലീസ് നടപടി സ്വീകരിക്കാതെ ഇരു വീട്ടുകാരെയും വിളിച്ചുവരുത്തി അനുനയിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സുനിഷ ആത്മഹത്യ ചെയ്തത്.
ഓണ്‍ലൈന്‍ വഴി സമ്മേളനങ്ങള്‍ നടത്തിയാലോ എന്ന് വരെ ആലോചനകള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കമ്പിൽ ടി.സി ഗേറ്റിന് സമീപം താമസിക്കുന്ന സിറാജിന്‍റെ ഭാര്യയാണ്. ഈമാസം അഞ്ചിനാണ് ഇരുവരും തമ്മിലുളള വിവാഹം നടന്നത്.
വ്‌ലോഗര്‍മാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കുതര്‍ക്കമാവുകയും തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്ത് എത്തി ഇരുവരേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ജേതാക്കളെയും മറ്റു വിജയികളെയും കോളേജ് പ്രിൻസിപ്പാൾ, അധ്യാപകർ, മാനേജ്മെന്റ് പ്രതിനിധികൾ എന്നിവര്‍ അഭിനന്ദിച്ചു.