കടലാക്രമണം രൂക്ഷമാകാന്‍ സാധ്യത; കാസര്‍കോട് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം
ഉയര്‍ന്ന തിരമാലകളുള്ളപ്പോള്‍ വള്ളങ്ങളും ബോട്ടുകളും കരക്കടുപ്പിക്കുന്നതും കടലിലേക്ക് ഇറക്കുന്നതും ഒഴിവാക്കണം.
ഉയര്‍ന്ന തിരമാലകളുള്ളപ്പോള്‍ വള്ളങ്ങളും ബോട്ടുകളും കരക്കടുപ്പിക്കുന്നതും കടലിലേക്ക് ഇറക്കുന്നതും ഒഴിവാക്കണം.
ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് ലഭിച്ചതിന് ശേഷമുള്ള ആദ്യ നിയമനമാണിത്. പരിശീലനത്തിന്‍റെ ഭാഗമായി കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍ ചുമതല വഹിച്ചിരുന്നു.
പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം ലംഘിക്കുന്നതിനാല്‍ ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി.
നിരീക്ഷണത്തിലുള്ളവരില്‍ 1,82,521 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 18,130 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ദിവസേന രോഗികളുമായി ഫോണ്‍ വഴി ബന്ധപ്പെട്ട് രോഗ വിവരങ്ങള്‍ ശേഖരിച്ച് രേഖപ്പെടുത്തുന്നുണ്ട് .
നിരീക്ഷണത്തിലുള്ളവരില്‍ 1,82,789 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,507 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കൂടുതൽ കേസുകൾ വന്ന സാഹചര്യത്തിലാണ് കേസുകൾ ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടതെന്ന് കാസർകോട് എസ്പി ഡി. ശിൽപ്പ അറിയിച്ചു.
പി. ബി അബ്ദുല്‍ റസാഖിന്റെ രണ്ടാം ചരമ വാർഷികമായ ഒക്ടോബർ 20 ന് ട്രസ്റ്റിന്റെ പ്രവർത്തനം ആരംഭിക്കുമെന്ന് ചെയർമാൻ ശഫീഖ് അറിയിച്ചു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5981 പേരാണ്.ഇവരില്‍ 4951 പേര്‍ വീടുകളിലും 1030 പേര്‍ സ്ഥാപനങ്ങളിലുമാണ് നിരീക്ഷണത്തിലുള്ളത്.
ക്വാറന്റൈന്‍ കേന്ദ്രങ്ങളായ വീടുകള്‍, സ്ഥാപനങ്ങള്‍, ഓഫീസുകള്‍, ബാങ്കുകള്‍, വാഹനങ്ങള്‍ എന്നിവിടങ്ങളി ലാണ് ഇവരുടെ സേവനം ലഭ്യമാവുക.