ജിനോ ജോസിന്‍റെ മരണം; ഭർത്താവും കോൺഗ്രസ് നേതാവുമായ ജോസ് പാറത്തട്ടേലിനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്
വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയിൽ പരിയാരം ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെയാണ് യുവതി മരിച്ചത്.
വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയിൽ പരിയാരം ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെയാണ് യുവതി മരിച്ചത്.
മകനായ മഹേഷ് പരാതിയുമായി പൊലീസിനെ സമീപിച്ചു. സാഗറിന് ആരുമായും ശത്രുത ഉണ്ടായിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.
ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. കൊല്ലപ്പെട്ട രാമഭദ്രനും അയല്‍വാസിയായ ജോര്‍ജും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും ചീട്ടുകളിക്കുകയും പതിവായിരുന്നു.
ബാലഭാസ്‌കറിന്‍റെ മരണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നും കേസിലെ സി.ബി.ഐ അന്വേഷണം ശരിയായ ദിശയിലാണെന്നും സോബി പറഞ്ഞു.
ബംഗളൂരു: കര്‍ണാടക മാണ്ഡ്യ ജില്ലയിലെ ഒരു ക്ഷേത്രത്തിനകത്ത് മൂന്ന് പുജാരിമാരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാണ്ഡ്യ ജില്ലയിലെ അരക്കേശ്വര ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ഗണേഷ്, പ്രകാശ്,…
എല്ലാ ദിവസവും മദ്യപിച്ചെത്തി ഇയാള്‍ ഭാര്യയുമായി വഴക്കുകൂടുന്നത് പതിവാണെന്ന് അയല്‍വാസികള്‍ പറയുന്നു.
കോൺഗ്രസ് നേതൃത്വം കൊലയാളി സംഘങ്ങൾക്ക് രൂപം നൽകിയിരിക്കുന്നു. മറ്റു ജില്ലകളിലും കൊലപാതകങ്ങൾക്ക് കോൺഗ്രസ് പദ്ധതിയിട്ടിട്ടുണ്ട്.
കേസ് നേരത്തെ ക്രൈംബ്രാഞ്ച് ആയിരുന്നു അന്വേഷിച്ചത്. സി.പി.എം നേതാക്കൾ ഉൾപ്പടെയുള്ളവരെ പ്രതി ചേർത്താണ് കേസ് എടുത്തത്.
ശത്രുക്കള്‍ ഇല്ലാതിരുന്ന ഹരീഷുമായുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.
സഹോദരന്‍ ആൽബിനും തനിക്കും ഭക്ഷ്യവിഷബാധയേറ്റതായി പറഞ്ഞെങ്കിലും മെഡിക്കൽ പരിശോധനയിൽ ഇയാള്‍ക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.