വാക്ക് തര്‍ക്കം; അയല്‍വാസിയുടെ വെടിയേറ്റ് കാസര്‍കോട് ഗൃഹനാഥന്‍ കൊല്ലപ്പെട്ടു
വെടിയേറ്റ സുരേന്ദ്രൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. തുടര്‍ന്ന് സനല്‍ ചീമേനി പോലീസ് സ്റ്റേഷനിലേക്ക് ചെല്ലുകയും കീഴടങ്ങുകയുമായിരുന്നു.
വെടിയേറ്റ സുരേന്ദ്രൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. തുടര്‍ന്ന് സനല്‍ ചീമേനി പോലീസ് സ്റ്റേഷനിലേക്ക് ചെല്ലുകയും കീഴടങ്ങുകയുമായിരുന്നു.
കേസില്‍ ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളെല്ലാം ശരണ്യക്കെതിരെ പോലീസ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
താഴെ വീണ അഖിലിനെ സമീപത്ത് കിടന്ന മഴു ഉപയോഗിച്ച് കഴുത്തിനു വെട്ടുകയായിരുന്നു. പിന്നീട് കമഴ്ത്തി കിടത്തിയും വെട്ടി. ഇതിനു ശേഷം ചെറിയ കുഴിയെടുത്ത് മൃതദേഹം മൂടി.
ഈ കഴിഞ്ഞ 23ന് ആണ് സംഭവം. ഭാര്യയായ വേറ്റിനാട് സ്വദേശിനി കൃഷ്ണേന്ദു (19) നെയാണ് കൊലപ്പെടുത്തിയത്.
എന്നാല്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന രഹസ്യവിവരം റവന്യു അധികൃതര്‍ക്ക് ലഭിച്ചു. പരാതി ലഭിച്ച തഹസില്‍ദാര്‍ അന്വേഷണത്തിന് വി.ഇ.ഒ ദേവിയെ ചുമതലപ്പെടുത്തി.
അയല്‍വാസിയായ യുവാവ് കുട്ടിയെ സ്‌നേഹം നടിച്ച് കാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയ ശേഷം പീഡിപ്പിക്കുകയായിരുന്നു.
ബന്ധു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം 300 കഷ്‌ണങ്ങളാക്കി സ്റ്റീല്‍ പാത്രങ്ങളിലാക്കിയ നിലയില്‍ കണ്ടെത്തിയത്.
കാമുകന് മറ്റൊരു കാമുകിയുണ്ടെന്നും അവരെ വിവാഹം ചെയ്യാനിരിക്കുകയാണെന്നുമാണു പോലീസിനു ലഭിച്ച വിവരം.
കുഞ്ഞ് കരഞ്ഞതോടെ താഴെയിറങ്ങി ഒരിക്കല്‍ കൂടി പാറയിലേയ്ക്ക് എറിഞ്ഞ് മരണം ഉറപ്പാക്കിയാണ് ശരണ്യ വീട്ടിലേയ്ക്ക് മടങ്ങിയത്.
ഇന്നലെയാണ് തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ-പ്രണവ് ദമ്പതികളുടെ മകന്‍ ഒന്നരവയസ്സുകാരന്‍ വിയാന്‍റെ മൃതദേഹം കടപ്പുറത്ത് നിന്നും കണ്ടെത്തിയത്.