വീട്ടിൽ കിടന്നുറങ്ങുമ്പോഴായിരുന്നു അപകടം; കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണത് അയൽക്കാരും അറിഞ്ഞില്ല; നാടിന് നൊമ്പരമായി അമ്മയുടെയും മകൻ്റെയും മരണം
ഫയർഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം ആലത്തൂർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഫയർഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം ആലത്തൂർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ശക്തമായ മഴയെ തുടര്‍ന്ന് വെള്ളച്ചാട്ടം ഉള്‍പ്പെടെ നീരൊഴുക്കുള്ള സ്ഥലങ്ങളില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
ശക്തമായ കാറ്റിനെ തുടർന്നുണ്ടാവാൻ സാധ്യതയുള്ള അപകടങ്ങളെ മുൻ കൂട്ടി കണ്ട് ആവശ്യമായ തയ്യറെടുപ്പുകൾ കൈക്കൊള്ളണം.
അങ്കണവാടികൾക്കും അവധി ബാധകമാണ്. കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കാസർകോട് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
മലയോര മേഖലകളില്‍ മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.
ഇപ്പോള്‍ പെയ്യുന്ന മികച്ച മഴ രണ്ടോ മൂന്നോ ദിവസങ്ങള്‍ കൂടി തുടര്‍ന്നശേഷം ദുര്‍ബലമാകും
ജൂലൈ 26 ഓടെ വീണ്ടും തീവ്രന്യുന മർദ്ദമായി ശക്തി പ്രാപിച്ച് വടക്കൻ ആന്ധ്രാ പ്രദേശ്– തെക്കൻ ഒഡിഷ തീരത്തേക്ക്
തീരപ്രദേശം കടൽക്ഷോഭ ഭീക്ഷണിയിലാണ്
ജില്ലയിൽ എഴുപതോളം വീടുകൾ ഭാഗീകമായും നാല് വീടുകൾ പൂർണമായും തകർന്നു
വീടുതകര്‍ന്നവര്‍ക്ക് പുനര്‍നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മന്ത്രി