ഉറവിടം കണ്ടെത്താനാകാതെ സംസ്ഥാനത്ത് നാല് കോവിഡ് മരണങ്ങള്‍; ആശങ്ക ഉയരുന്നു
പലരും രോഗം മൂര്‍ച്ഛിച്ചതിന് ശേഷമാണ് ആശുപത്രികളില്‍ എത്തുന്നത്. അതുകൊണ്ടു തന്നെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമം പാളും.
പലരും രോഗം മൂര്‍ച്ഛിച്ചതിന് ശേഷമാണ് ആശുപത്രികളില്‍ എത്തുന്നത്. അതുകൊണ്ടു തന്നെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമം പാളും.
ലോകത്തെമ്പാടുമുള്ള ജനം ഭീതിയുടെ നിഴലില്‍ തുടരുകയാണ്. ലോകത്താകമാനം 66,886,79 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ത്രിപുരയിലെ സഹീദ് ഭഗത് സിങ് യൂബ ആവാസിലാണ് സംഭവം. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കോവിഡ് രോഗികളെയാണ് ഇവിടെ താമസിപ്പിച്ചിരുന്നത്.
കാസർകോട്: അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് ഇളവ് അനുവദിച്ച പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നും കാസര്‍കോട് ജില്ലയിലേക്ക് വരുന്ന സ്ഥിരം യാത്രക്കാര്‍ക്ക് പാസ് അനുവദിക്കുന്നതിന് നടപടിക്രമങ്ങള്‍ സ്വീകരിച്ചതായി…
ഇന്ന് പുതുതായി ഒരു ഹോട്ട് സ്‌പോട്ടാണുള്ളത്. മലപ്പുറം ജില്ലയിലെ ആനക്കയമാണ് പുതിയ ഹോട്ട് സ്‌പോട്ട്. നിലവില്‍ 122 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
ഇയാള്‍ എവിടെയാണെന്നുള്ള ഒരു വിവരവുമില്ല. ബന്ധുക്കളെ വിളിച്ച് ചോദിച്ചപ്പോള്‍ അവര്‍ക്കാര്‍ക്കും ഒരു വിവരവുമില്ലെന്നാണ് പറഞ്ഞത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച 2,361 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.76 പേര്‍ മരണമടയുകയും ചെയ്തു.
ദുബൈയില്‍ നിന്ന് വന്ന മേയ് 20ന് രോഗം സ്ഥിരീകരിച്ച 15 വയസ്സുള്ള പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന തൃക്കരിപ്പൂര്‍ സ്വദേശിക്ക് രോഗം ഭേദമായി.
എയര്‍പോര്‍ട്ട് വഴി 19,662 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,00,572 പേരും റെയില്‍വേ വഴി 9796 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 1,31,651 പേരാണ് എത്തിയത്.
ഇതോടെ, രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,82,143 ആയി ഉയര്‍ന്നു. 89,995 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.