പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം; റഷ്യയ്ക്ക് പിന്നാലെ ചൈനക്ക് പിന്തുണയുമായി പാകിസ്ഥാന്‍
ആഗോള സമാധാനത്തെയും സുരക്ഷയെയും സമ്പദ് വ്യവസ്ഥയെയും ബാധിക്കുന്ന ഒരു സംഘര്‍ഷം കൂടി താങ്ങാന്‍ ലോകത്തിന് കരുത്തില്ല
ആഗോള സമാധാനത്തെയും സുരക്ഷയെയും സമ്പദ് വ്യവസ്ഥയെയും ബാധിക്കുന്ന ഒരു സംഘര്‍ഷം കൂടി താങ്ങാന്‍ ലോകത്തിന് കരുത്തില്ല
ജീവനക്കാരൻ്റെ ഷാങ്ഹായിലേക്കുള്ള യാത്രയ്ക്കിടെ ചൈനീസ് അധികൃതര്‍ ഒരു ഫെഡറല്‍ സാമ്പത്തിക വിദഗ്ധനെ നാല് തവണ ബലമായി തടഞ്ഞുവച്ചു.
ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തികളില്‍ ഒന്നാം സ്ഥാനത്തേക്ക് ഇന്ത്യ കുതിച്ചെത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു
നമ്മുടെ വൈവിധ്യത്തെ ആഘോഷിക്കാനും നമ്മുടെ പൊതു മാനവികതയെ തിരിച്ചറിയാനും ആരോഗ്യരംഗത്തെ പുരോഗതി വിലയിരുത്താനുമുള്ള അവസരമാണിത്
ജനനനിരക്ക് കുറയുന്നത് തുടര്‍ന്നാല്‍ യുവജനങ്ങളുടെ എണ്ണം കുറയുകയും ഇത് വരും വര്‍ഷങ്ങളില്‍ ചൈനയിലെ തൊഴില്‍ മേഖലയെ കാര്യമായി ബാധിക്കുമെന്നുമാണ് വിലയിരുത്തല്‍
ലോകത്തിലെ മറ്റ് ആയുധ നിര്‍മ്മാതാക്കളായ അമേരിക്ക, റഷ്യ എന്നിവയുടേത് പോലെ ഗുണനിലവാരത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കാന്‍ ചൈനയ്ക്ക് ഒരിക്കലും കഴിഞ്ഞിട്ടില്ല
നിലവില്‍ 1,000 മീറ്ററിലധികം (3,280 അടി) താഴ്ചയിലാണ് കപ്പല്‍ മുങ്ങിയ നിലയിലുള്ളത്. ഇവിടെനിന്നുള്ള രക്ഷാപ്രവര്‍ത്തനം അങ്ങേയറ്റം ബുദ്ധിമുട്ടാണെന്ന് വിദഗ്ധര്‍ പറയുന്നു.
ഷാങ്‌ഹായിൽ ഒരിക്കലും ലോക്ക്‌ഡൗൺ ആയിരുന്നില്ല. അതുകൊണ്ട് തന്നെ ലോക്ക്‌ഡൗൺ അവസാനിക്കുന്നു എന്ന് പറയാൻ കഴിയില്ല
അസമിലെ തേസ്പൂരിൽ നിന്ന് അരുണാചൽ പ്രദേശിലെ ബ്രഹ്മപുത്ര നദിയുടെ പ്രവേശന കവാടത്തിലേക്ക് തുരങ്കം നിർമിക്കാനാണ് പദ്ധതി.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ കേള്‍ക്കുമെന്ന് ഇന്ത്യയിലെ യുക്രൈന്‍ അംബാസഡര്‍