തലപ്പാടിക്ക് സമീപം കാർ തടഞ്ഞു നിർത്തി കവർച്ച; പ്രതികൾ പിടിയിൽ
ഡിസംബർ 12ന് തലപ്പാടിക്കു സമീപം കാർ തടഞ്ഞു നിർത്തി കവർച്ച നടത്തിയ സംഘത്തിലെ പ്രതികൾ പോലീസ് പിടിയിലായി.
ഡിസംബർ 12ന് തലപ്പാടിക്കു സമീപം കാർ തടഞ്ഞു നിർത്തി കവർച്ച നടത്തിയ സംഘത്തിലെ പ്രതികൾ പോലീസ് പിടിയിലായി.
പി.പി.ഇ കിറ്റ് ധരിച്ച് മോഷണം നടത്തുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
ദൃശ്യത്തിൽ കാണുന്ന വ്യക്തിയെ തിരിച്ചറിയാൻ കഴിയാതായതോടെ പ്രതിയെ കണ്ടെത്താൻ പോലീസ് സോഷ്യൽ മീഡിയയിലൂടെ സഹായം അഭ്യർത്ഥിക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ച സന്തോഷ് ഭാര്യ ആശയോടൊപ്പം വില്ലാരം വയലിലെ വീട്ടിലെത്തിയാണ് മദ്യലഹരിയിൽ വടികൊണ്ട് പിതാവിനെ തല്ലി കൈയ്യൊടിച്ചത്.
മുസാഫർനഗറിലെ നദീം സഹോദരൻ സൽമാൻ എന്നിവർക്കെതിരെ യു.പി പോലീസ് എടുത്ത കേസിലാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞ് ഉത്തരവിട്ടത്.
അനധികൃതമായി പുഴ മണൽ ലോറിയിൽ കടത്തി കൊണ്ടു പോകുന്നതായി ബേഡകം സി.ഐ ടി.ഉത്തംദാസിന് വിവരം ലഭിച്ചതിനെ തുടർന്നാണ് ആ ഭാഗത്ത് പോലീസ് പരിശോധന കർശനമാക്കിയത്.
തിങ്കളാഴ്ച തന്‍റെ കേസ് കേരള ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇന്ന് ജനപ്രതിനിധിയായിട്ടും തന്നെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്.
കേരളത്തിന്‍റെ ചരിത്രത്തില്‍ ഇതുപോലെ നാറിയ ഒരു ഭരണം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ പലര്‍ക്കും സ്വര്‍ണകടത്തുമായി ബന്ധമുണ്ട്.
ഇയാള്‍ ആയിരത്തിലധികം കുട്ടികളുമായി ഇത്തരത്തില്‍ പരിചയത്തില്‍ ഏര്‍പ്പെട്ടിരുന്നു. പത്തിനും പതിനാറിനും ഇടയില്‍ പ്രായമുള്ളവരാണ് മിക്ക കുട്ടികളും.
തമിഴ്‌നാട്ടിലെ ഈ റോഡിലാണ് സംഭവം. മണിക്കപാളയം സ്വദേശികളായ എം. സതീഷും, സദ്‌വന്ദറും ആണ് പോലീസ് പിടിയിലായത്.