തദ്ദേശ തെരഞ്ഞെടുപ്പ്; കുറ്റിക്കോലിൽ തീപാറുന്ന പോരാട്ടം, പ്രചാരണത്തിൽ ഇടത് മുന്നേറ്റം
കഴിഞ്ഞതവണ എല്‍.ഡി.എഫിനെ കോണ്‍ഗ്രസും ബി.ജെ.പിയും ചേര്‍ന്ന് അവിശുദ്ധ കൂട്ടുകെട്ടിലൂടെ അവിശ്വാസപ്രമേയം പാസാക്കി ഭരണത്തിൽ നിന്നും പുറത്താക്കിയിരുന്നു.
കഴിഞ്ഞതവണ എല്‍.ഡി.എഫിനെ കോണ്‍ഗ്രസും ബി.ജെ.പിയും ചേര്‍ന്ന് അവിശുദ്ധ കൂട്ടുകെട്ടിലൂടെ അവിശ്വാസപ്രമേയം പാസാക്കി ഭരണത്തിൽ നിന്നും പുറത്താക്കിയിരുന്നു.
രോഗം സ്ഥിരീകരിച്ചവരിൽ 83 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5173 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
പോളിങ് ബൂത്തുകളുടെ പരിധിയിലും മദ്യവിതരണം കര്‍ശനമായി വിലക്കി. ഈ ദിവസങ്ങളില്‍ വ്യക്തികള്‍ മദ്യം കൈവശം കരുതുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി.
കരയിലും കടലിലും നിരീക്ഷണം ശക്തമാക്കി. മൂന്ന് കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനുകള്‍ ചേര്‍ന്നാണ് കടലില്‍ നിരീക്ഷണം നടത്തുന്നത്. 76 ഗ്രൂപ്പ് പട്രോളിംഗ് പോലീസ് നടത്തുന്നതാണ്.
ആഴ്ചയിലെ നറുക്കെടുപ്പ് വിജയികൾക്ക് ഡയമണ്ട് റിങ്ങും, ബമ്പർ സമ്മാനമായി വിജയിക്ക് ഡയമണ്ട് നെക്ലസുമാണ് നൽകുന്നതെന്ന് മാനേജ്‍മെന്റ് പ്രതിനിധികൾ പറഞ്ഞു.
ജില്ലാ പഞ്ചായത്തില്‍ 17 ഡിവിഷനുകളിലായി 36 പുരുഷന്മാരും 29 സ്ത്രീകളും കൂടി ആകെ 65 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്ത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4029 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
തത്സമയം വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ കളക്ടറേറ്റില്‍ സജ്ജീകരിക്കുന്ന ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്‍റെ നേതൃത്വത്തില്‍ വീക്ഷിക്കും.
തെരഞ്ഞെടുപ്പ് പ്രചരണം അന്തിമ ഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നത് തുടരണമെന്ന് ജില്ലാ കളക്ടര്‍
ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡാണ് തെരഞ്ഞെടുപ്പ് സാമഗ്രികള്‍ പെരുമാറ്റച്ചട്ടം പാലിച്ചാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ഉറപ്പ് വരുത്തുന്നതും നീക്കം ചെയ്യുന്നതും.