കോട്ടയത്ത് മൂന്നിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; 35000 പക്ഷികളെ കൊല്ലേണ്ടി വരുമെന്ന് കലക്ടർ
തുടര്‍നടപടി സ്വീകരിക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം കളക്ടറേറ്റില്‍ നടന്നു.
തുടര്‍നടപടി സ്വീകരിക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം കളക്ടറേറ്റില്‍ നടന്നു.
എൻ്റെ കയ്യില്‍ ഉള്ളപ്പോള്‍ സ്നേഹം കാണിച്ചവരെയും ഇല്ലാത്തപ്പോള്‍ ഒരു രൂപയ്ക്കു വരെ കണക്ക് പറയുന്നവരെയും ഞാന്‍ കണ്ടു.
പ്രതിയെക്കുറിച്ച് വീട്ടടുമ തന്നെയാണ് പൊലീസില്‍ വിവരമറിയിച്ചത്. സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം നല്‍കിയായിരുന്നു പരാതി.
പരാതിയെത്തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ് ഇരുവരെയും പൊക്കി. ചങ്ങനാശേരി സ്വദേശിയാണ് കാമുകന്‍.
ഇവരുടെ അടുത്ത വീട്ടില്‍ താമസിച്ചിരുന്ന ഇളയമകന്‍ റജിയാണ് ഇവര്‍ക്ക്സമീപം പട്ടിയെ കെട്ടിയിട്ടത്. പട്ടിയെ ഭയന്ന് നാട്ടുകാരൊന്നും അടുത്തെത്തിയിരുന്നില്ല.
കൊന്ന പക്ഷികളെ കത്തിച്ച് നശിപ്പിച്ചതിനുശേഷം മേഖലയില്‍ പക്ഷികളെ വളര്‍ത്തിയിരുന്ന ഫാമുകളും വീട്ടു പരിസരങ്ങളും അണുവിമുക്തമാക്കി.
വൻ സാമ്പത്തിക ബാധ്യതയെത്തുടർന്ന് സുധീർ ആത്മഹത്യ ചെയ്തു എന്നായിരുന്നു നിഗമനം. ശനിയാഴ്ചയും തെരച്ചിൽ നടത്തിയെങ്കിലും സുധീറിനെ കണ്ടെത്താനായില്ല.
ഒളിവിൽപോയ ജോസിയെ കറുകച്ചാൽ പോലീസ് ബുധനാഴ്ച ശാന്തിപുരത്തു നിന്ന് പിടികൂടുകയായിരുന്നു.
കൃഷ്ണപ്രിയയ്ക്ക് ക്വാറന്റൈനില്‍ കഴിയുന്നതിനായി വീട്ടുകാര്‍ ബന്ധുവീട്ടിലേയ്ക്ക് മാറിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് കൃഷ്ണപ്രിയ വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചിരുന്നു.
എറണാകുളം: സഹോദരിയെ പ്രണയിച്ച 19കാരനായ യുവാവിനെ ആങ്ങള പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടി. മൂവാറ്റുപുഴയിലാണ് സംഭവം. പണ്ടരിമല തടിലക്കുടിപ്പാറയില്‍ അഖില്‍ ശിവൻ്റെ (19) ഇടത് കൈപ്പത്തിക്കാണ് വെട്ടേറ്റത്. കൈ…