തദ്ദേശ തെരഞ്ഞെടുപ്പ് ഫലം 16ന്; വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജം; കാസർകോട് ജില്ലയില്‍ ഒന്‍പത് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
പരമാവധി എട്ട് പോളിംഗ് സ്റ്റേഷനുകള്‍ക്ക് ഒരു ടേബിള്‍ എന്ന രീതിയിലാകും സാമൂഹ്യ അകലം പാലിച്ച് കൗണ്ടിംഗ് ടേബിളുകള്‍ സജ്ജീകരിക്കുക.
പരമാവധി എട്ട് പോളിംഗ് സ്റ്റേഷനുകള്‍ക്ക് ഒരു ടേബിള്‍ എന്ന രീതിയിലാകും സാമൂഹ്യ അകലം പാലിച്ച് കൗണ്ടിംഗ് ടേബിളുകള്‍ സജ്ജീകരിക്കുക.
വോട്ടറുടെ ഐഡന്റിറ്റി സംബസിച്ച് പരാതിയുണ്ടെങ്കില്‍ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ വോട്ട് ചെയ്യാന്‍ അനുവദിക്കാവൂ.
ജില്ലയില്‍ ക്രമസമാധന പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള 50 ഓളം സ്ഥലങ്ങളില്‍ കൂടുതല്‍ പോലിസ് ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി പിക്കറ്റു പോസ്റ്റുകള്‍ ഏര്‍പ്പെടുത്തി.
വോട്ടെടുപ്പ് സമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ്. ആറു മണിക്ക് ക്യൂവില്‍ ഉള്ളവര്‍ക്ക് ടോക്കണ്‍ നല്‍കിയശേഷം അവരെ വോട്ട് ചെയ്യാന്‍ അനുവദിക്കും.
കഴിഞ്ഞതവണ എല്‍.ഡി.എഫിനെ കോണ്‍ഗ്രസും ബി.ജെ.പിയും ചേര്‍ന്ന് അവിശുദ്ധ കൂട്ടുകെട്ടിലൂടെ അവിശ്വാസപ്രമേയം പാസാക്കി ഭരണത്തിൽ നിന്നും പുറത്താക്കിയിരുന്നു.
പോളിങ് ബൂത്തുകളുടെ പരിധിയിലും മദ്യവിതരണം കര്‍ശനമായി വിലക്കി. ഈ ദിവസങ്ങളില്‍ വ്യക്തികള്‍ മദ്യം കൈവശം കരുതുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി.
കരയിലും കടലിലും നിരീക്ഷണം ശക്തമാക്കി. മൂന്ന് കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനുകള്‍ ചേര്‍ന്നാണ് കടലില്‍ നിരീക്ഷണം നടത്തുന്നത്. 76 ഗ്രൂപ്പ് പട്രോളിംഗ് പോലീസ് നടത്തുന്നതാണ്.
ജില്ലാ പഞ്ചായത്തില്‍ 17 ഡിവിഷനുകളിലായി 36 പുരുഷന്മാരും 29 സ്ത്രീകളും കൂടി ആകെ 65 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്ത്.
തത്സമയം വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ കളക്ടറേറ്റില്‍ സജ്ജീകരിക്കുന്ന ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്‍റെ നേതൃത്വത്തില്‍ വീക്ഷിക്കും.
ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡാണ് തെരഞ്ഞെടുപ്പ് സാമഗ്രികള്‍ പെരുമാറ്റച്ചട്ടം പാലിച്ചാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ഉറപ്പ് വരുത്തുന്നതും നീക്കം ചെയ്യുന്നതും.