എട്ടുദിവസം കൊണ്ട് ഇന്ത്യയിലെ രോഗികളുടെ എണ്ണം ലക്ഷത്തിൽനിന്നും ഒന്നര ലക്ഷത്തില്‍; മരണം 4300 കടന്നു
മുംബൈയിൽമാത്രം 1002 രോഗികൾ. 39 പേർ മരിച്ചു. മുംബൈയിൽ ആകെ രോഗികൾ 32791. മരണം 1065. തമിഴ്‌നാട്ടിൽ 646 പുതിയ രോഗികൾ. ഒമ്പതുപേർ കൂടി മരിച്ചു.
മുംബൈയിൽമാത്രം 1002 രോഗികൾ. 39 പേർ മരിച്ചു. മുംബൈയിൽ ആകെ രോഗികൾ 32791. മരണം 1065. തമിഴ്‌നാട്ടിൽ 646 പുതിയ രോഗികൾ. ഒമ്പതുപേർ കൂടി മരിച്ചു.
ഇതര സംസ്ഥാനത്ത് നിന്ന് ട്രെയിനും ബസിലും എത്തുന്നവര്‍ക്ക് സമാനമായി വിമാന യാത്രക്കാരെയും ക്വാറന്റൈറന്‍ ചെയ്യണമെന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നിലപാട് എടുത്തിരുന്നു.
രോഗികളുടെ എണ്ണത്തില്‍ രണ്ടാമത് തമിഴ്നാടും മരണ നിരക്കില്‍ രണ്ടാമത് ഗുജറാത്തുമാണ്. തമിഴ്നാട്ടില്‍ 14,753 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ആഭ്യന്തര-ആരോഗ്യ മന്ത്രാലയങ്ങളുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് ട്രെയിന്‍ സര്‍വീസ് ഭാഗികമായി പുനഃരാരംഭിക്കാന്‍ തീരുമാനിച്ചതെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.
ഈ നിര്‍ദ്ദേശങ്ങള്‍ക്ക് മാനുഷികവും ധാര്‍മ്മികവുമായ മൂല്യമുണ്ടെന്നല്ലാതെ അനുസരിക്കാന്‍ നിയമപരമായി തങ്ങള്‍ ബാധ്യസ്ഥരല്ല എന്ന് മാധ്യമ ഉടമകള്‍.
കൊല്ലം പത്തനംതിട്ട,ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, തുടങ്ങിയ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസുകള്‍ ഉപാധികളോടെ അനുവദിക്കും. സര്‍വീസ് ആഗ്രഹിക്കുന്ന ഇരുസംസ്ഥാനങ്ങളും അനുവദിച്ചാല്‍ സര്‍വ്വീസ് നടത്താം.
പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രില്‍ 14 വരെ പ്രഖ്യാപിച്ച ഒന്നാംഘട്ട ലോക്ക്ഡൗണ്‍ പിന്നീട് മെയ് 3 വരെയും അതിന് ശേഷം മൂന്നാംഘട്ടമെന്ന നിലയില്‍ മെയ് 17 വരെയും നീട്ടുകയായിരുന്നു.
കോവിഡ് ഭീഷണി ഒഴിവാകുമ്പോൾ രാജ്യാന്തര കമ്പനികൾ ഇന്ത്യയിലേക്ക് വരുമെന്ന പ്രതീക്ഷയിലാണ് 7 സംസ്ഥാനങ്ങളിലെ വ്യവസായ കേന്ദ്രങ്ങൾ തിരഞ്ഞെടുത്തത്.
നാളെ ദുബായില്‍ നിന്ന് കൊച്ചിയിലേക്കും. അബുദബിയില്‍ നിന്ന് തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കും വിമാനമുണ്ടാകും.