ഗൂഗിള്‍ ഓഫീസില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി; ഫോൺ ചെയ്തയാൾ കസ്റ്റഡിയിൽ
മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫോണ്‍ വിളിച്ചയാള്‍ മദ്യലഹരിയിലായിരുന്നെന്നും പോലീസ് പറയുന്നു.
മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫോണ്‍ വിളിച്ചയാള്‍ മദ്യലഹരിയിലായിരുന്നെന്നും പോലീസ് പറയുന്നു.
സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിനകത്ത് എന്തൊക്കെയുണ്ടെന്ന് ആവർത്തിച്ച് ചോദിച്ചത് ദാസ് ജോസഫിന് ഇഷ്ടമായില്ല.
മഗാവ, തൻ്റെ അഞ്ച് വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ 71 കുഴിബോംബുകളും, 28 യുദ്ധോപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്.
കപ്പൽ നിർമാണം പുരോഗമിക്കുന്നതിനിടെ അഫ്ഗാൻ പൗരൻ കപ്പൽശാലയിൽ ജോലി ചെയ്തത് വിവിധ അന്വേഷണ ഏജൻസികൾ പരിശോധിച്ചിരുന്നു.
വ്യാജ ഫോൺ കോളിന് പിന്നിൽ ആരാണെന്നുള്ള അന്വേഷണം നടക്കുകയാണ്. നിരവധി വ്യാജ ബോംബ് ഭീഷണികള്‍ ഇതിന് മുൻപും അജിത്തിന് ലഭിച്ചിട്ടുണ്ട്.
പഴക്കമേറിയതും ചരിത്രപ്രധാനവുമായ സ്‌ഫോടകവസ്തു കിട്ടിയതിന്‍റെ ആഹ്‌ളാദത്തില്‍ മാര്‍ക്ക് അത് വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.