ഹൈസ്കൂൾ വിദ്യാർത്ഥിക്ക് മയക്കുമരുന്ന് നൽകി; കാസർകോട് യുവാവിനെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തു
ഹൈസ്കൂൾ വിദ്യാർത്ഥിക്ക് മയക്കു മരുന്ന് നൽകി എന്ന പരാതിയിൽ കഴിഞ്ഞ വർഷം ഡിസംബർ ഏഴിനായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.
ഹൈസ്കൂൾ വിദ്യാർത്ഥിക്ക് മയക്കു മരുന്ന് നൽകി എന്ന പരാതിയിൽ കഴിഞ്ഞ വർഷം ഡിസംബർ ഏഴിനായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.
പോലീസ് പാർട്ടിയെ കണ്ട് ഓടി രക്ഷപ്പെട്ട പ്രതിയെ പോലീസ് തെരച്ചിലിനു ശേഷം സഹസികമായി പിടികൂടുകയായിരുന്നു.
ഇവരിൽ നിന്നും 15 ഗ്രാം എം. ഡി. എം. എ, 1.300 കിലോ ഗ്രാം കഞ്ചാവ് തുടങ്ങിയ ലഹരി മരുന്നുകളാണ് പിടിച്ചെടുത്തത്. പ്രതികൾ കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പോലീസ് പിടിച്ചെടുത്തു.
സ്‌ക്വാഡിൽ വിദ്യാനഗർ എസ്.ഐ ഷെയ്ഖ് അബ്ദുൽ റസാഖ് , എസ്.ഐ നാരായണൻ നായർ. എ.എസ്.ഐ ലക്ഷ്മി നാരായണൻ നിതിൻ സാരങ്, രഞ്ജിഷ്. എന്നിവർ ഉണ്ടായിരുന്നു
ഷിനോജ് തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ ഒരുങ്ങിയതോടെയാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്.
കാർ തടഞ്ഞുനിർത്തി പോലീസ് നടത്തിയ പരിശോധനയിൽ 18.7 കിലോ കഞ്ചാവ് പിടികൂടി. കാറിനകത്ത് സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.
വീട്ടില്‍ ആരുമില്ലാത്ത സമയങ്ങളിലാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവന്നത്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ഗര്‍ഭം അലസിപ്പിക്കാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു
ഇവര്‍ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് ഇന്നലെ തൃശൂരില്‍ ഒരു യുവാവ് ആത്മഹത്യ ചെയ്തിരുന്നു
ഉടന്‍തന്നെ ജയില്‍ സൂപ്രണ്ട് ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിക്കുകയും യുവാവിനെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയുമായിരുന്നു.