വിവിധ ആവശ്യങ്ങളുയര്‍ത്തി കേരള ലോയേഴ്സ് ഫോറം പ്രതിഷേധ ധർണ സംഘടിപ്പിച്ചു
കാസര്‍കോട് കോടതി സമുച്ചയത്തിൻ മുമ്പിലാണ് കേരള ലോയേഴ്സ് ഫോറം കാസർകോട് യൂണിറ്റ് പ്രതിഷേധ ധർണ സംഘടിപ്പിച്ചത്.
കാസര്‍കോട് കോടതി സമുച്ചയത്തിൻ മുമ്പിലാണ് കേരള ലോയേഴ്സ് ഫോറം കാസർകോട് യൂണിറ്റ് പ്രതിഷേധ ധർണ സംഘടിപ്പിച്ചത്.
ആധാരമെഴുത്ത് ഓഫീസുകളും,കള്ള് ഷാപ്പുകളും ആശുപത്രി അനുബന്ധ കണ്ണട കടകളും തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ഏഴുവരെ തുറന്ന് പ്രവര്‍ത്തിക്കാം.
തമിഴ്‌നാട്ടിലെ ആളുകള്‍ക്ക് പ്രതിരോധശേഷി കൂടുതലാണെന്നും ഇനി ലോക്കിട്ട് മുറിയിലിരിക്കേണ്ടെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.
ആറ് കേസുകളിലെയും കുറ്റ പത്രവും തൊണ്ടി മുതലും രേഖകളും ജില്ലാ സെഷന്‍സ് കോടതിയിലെത്തിച്ചെങ്കിലും ലോക്ക് ഡൗണിനെ തുടര്‍ന്ന് തുടര്‍നടപടികള്‍ തടസ്സപ്പെടുകയായിരുന്നു.
ആദ്യഘട്ടമെന്ന നിലയിൽ 15 സർവീസുകളാണ് ഉണ്ടാവുകയെന്ന് റെയിൽവേ പ്രസ്താവനയിൽ വ്യക്തമാക്കി. ഞായറാഴ്ച വൈകിട്ട് നാല് മണിമുതൽ ബുക്കിങ് ആരംഭിച്ചു.
ബിഗ് ബസാറിന് എതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യ മന്ത്രിക്കും മറ്റു മന്ത്രിമാർക്കും ഉന്നത അധികാരികൾക്കും പരാതി നൽകുമെന്ന് കെ അഹ്മദ് ശരീഫ് ചാനൽ ആർ.ബിയോട് പ്രതികരിച്ചു.
ഈ കാലയളവിൽ സിമന്റ്ന്റെയും ക്വാറി ഉത്പാദനം കളുടെയും വില യാതൊരു നിയന്ത്രണവുമില്ലാതെ വർധിച്ചിരിക്കുകയാണ് എന്ന് കോൺട്രാക്ടേഴ്സ് യൂത്ത് വിംഗ് അഭിപ്രായപ്പെട്ടു.
തൃശൂര്‍ കുന്നംകുളം ആയമുക്ക് ജുമാ മസ്ജിദിലാണ് വിലക്ക് ലംഘിച്ച് പ്രാര്‍ത്ഥന സംഘടിപ്പിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. എട്ടരയോടെയായിരുന്നു പ്രാര്‍ത്ഥന സംഘടിപ്പിച്ചത്.
അടിയന്തര സാഹചര്യങ്ങളില്‍ എത്തുന്നവര്‍ക്കും പ്രത്യേക രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റില്‍ ഒരുക്കിയിട്ടുണ്ടെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു.
അതേസമയം കടകൾ തുറക്കുന്നതിന് രാവിലെ ഏഴുമണിക്കു മുൻപ് യാത്ര ചെയ്യാൻ അനുവാദം നൽകില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.