ഞായറാഴ്ച കള്‍ സംസ്ഥാനത്താകെ ശുചീകരണദിനമായി ആചരിക്കണം: മുഖ്യമന്ത്രി
ഞായറാഴ്ച ദിവസം എല്ലാവരും വീടും പരിസരവും ശുചീകരിക്കുന്നതില്‍ വ്യാപൃതരാകണം. രോഗങ്ങള്‍ പടരാനുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കുന്ന തരത്തിലാകും ഈ ശുചീകരണ പ്രവര്‍ത്തനം.
ഞായറാഴ്ച ദിവസം എല്ലാവരും വീടും പരിസരവും ശുചീകരിക്കുന്നതില്‍ വ്യാപൃതരാകണം. രോഗങ്ങള്‍ പടരാനുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കുന്ന തരത്തിലാകും ഈ ശുചീകരണ പ്രവര്‍ത്തനം.
6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ കണ്ണൂര്‍ ജില്ലയിലെ രണ്ട് പേര് റിമാന്റ് തടവുകാരനും തിരുവനന്തപുരത്തെ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനുമാണ്.
നേരത്തേ, കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്ന സാഹചര്യത്തില്‍ റാന്‍ഡം സാമ്പിള്‍ പരിശോധന നടത്തിയിരുന്നു. ഏപ്രില്‍ 26 നായിരുന്നു ആദ്യ റാന്‍ഡം സാമ്പിള്‍ പരിശോധന.
പള്ളികളിലും ഈദ്ഗാഹുകളിലും ഒത്തുചേര്‍ന്ന് പെരുന്നാള്‍ നമസ്കരിക്കുക എന്നത് മുസ്‌ലീങ്ങള്‍ക്ക് വലിയ പുണ്യകര്‍മമാണ്. ഇത്തവണ പെരുന്നാള്‍ നമസ്കാരം അവരവരുടെ വീടുകളില്‍ തന്നെയാണ് എല്ലാവരും നിര്‍വഹിക്കുന്നത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് ആരോഗ്യപ്രവര്‍ത്തകരുണ്ട്. മൂന്ന് പേര്‍ പാലക്കാടുള്ളവരാണ്. രണ്ട് പേര്‍ വീതം കണ്ണൂരും കോഴിക്കോടുമാണ്. ഇന്ന് മൂന്നുപേര്‍ക്ക് രോഗമുക്തിയുണ്ട്.
നേരത്തെ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടക യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് ഇത് മാറ്റുകയായിരുന്നു. പിന്നാലെയാണ് നിര്‍ബന്ധിത ക്വാറന്റൈന്‍ വേണമെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്.
എയര്‍പോര്‍ട്ട് വഴി 5495 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 68,844 പേരും റെയില്‍വേ വഴി 2136 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 78,096 പേരാണ് എത്തിയത്.
ബംഗാളിലും ഒഡീഷയിലും കനത്ത മഴയും കാറ്റും തുടരുന്നു. ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിൽ 6.5 ലക്ഷം പേരെയും ബംഗ്ലദേശിൽ 24 ലക്ഷം പേരെയും മാറ്റിപ്പാർപ്പിച്ചു.
ആഭ്യന്തര-ആരോഗ്യ മന്ത്രാലയങ്ങളുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് ട്രെയിന്‍ സര്‍വീസ് ഭാഗികമായി പുനഃരാരംഭിക്കാന്‍ തീരുമാനിച്ചതെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.
സ്വകാര്യ ബസ് ഉടമകളുടെ ബുദ്ധിമുട്ട് മനസിലാക്കിയാണ് ബസ് ചാർജ് വർദ്ധിപ്പിച്ചത്. മൂന്ന് മാസക്കാലത്തേക്ക് നികുതി അടക്കേണ്ടതില്ല എന്ന തീരുമാനവും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.