കോവിഡില്‍ ആശ്വാസമായി കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ്; ചികിത്സ കഴിഞ്ഞിറങ്ങിയത് 2468 പേര്‍
കോവിഡ് രണ്ടാം തരംഗത്തിലും ജില്ലയുടെ പ്രതിരോധം ശക്തമാക്കുന്നതില്‍ മെഡിക്കല്‍ കോളേജിന് നിര്‍ണായക പങ്കാണുള്ളത്.
കോവിഡ് രണ്ടാം തരംഗത്തിലും ജില്ലയുടെ പ്രതിരോധം ശക്തമാക്കുന്നതില്‍ മെഡിക്കല്‍ കോളേജിന് നിര്‍ണായക പങ്കാണുള്ളത്.
ജില്ലാ പാനല്‍ കമ്മിറ്റി യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ റിട്ടേണിങ് ഓഫീസറുമായ പി.കെ സുബൈര്‍ അധ്യക്ഷത വഹിച്ചു.
ഭിന്നശേഷിക്കാരുടെ വീടുകളിലോ സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് സമീപം പ്രത്യേകം സൗകര്യമൊരുക്കുന്ന കേന്ദ്രത്തിലോ വാക്‌സിനേഷന്‍ നടത്തും.
മൂന്ന് സോണുകളായി തിരിച്ച ആശുപത്രിയില്‍ ഒന്ന്, രണ്ട് സോണുകള്‍ രോഗികള്‍ക്കായും മൂന്നാം സോണ്‍ ഓഫീസ് സോണുമായി പ്രവര്‍ത്തിച്ചു വരുന്നു.
പ്രാദേശിക ബി.ജെ.പി നേതാക്കൾ വീട്ടിലെത്തി അമ്മയുടെ കൈവശം പണം നൽകുകയായിരുന്നുവെന്നും കെ സുരേന്ദ്രൻ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും സുന്ദര കൂട്ടിച്ചേർത്തു.
സര്‍ക്കാര്‍ അംഗീകൃത കടവുകളില്‍ നിന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മണല്‍ വാരുന്നതിന് തൊഴിലാളികള്‍ക്ക് അനുമതി നല്‍കും.
വാതില്‍പ്പടി സേവന പദ്ധതിയിലൂടെ കുടുംബശ്രീ അടക്കമുള്ള ചെറുകിട സംരംഭകരുടെ ഉത്പന്നങ്ങല്‍ വിറ്റഴിക്കുവാനുള്ള അവസരവും ലഭിക്കും.
പ്രധാന ഗേറ്റിനോട് ചേര്‍ന്ന് ഫിറ്റ്‌നസ് പാര്‍ക്കും തുടങ്ങിയതോടെ പൊതുജനങ്ങളുടെ ശ്രദ്ധയും ജില്ലാ ഭരണ കേന്ദ്രത്തിലേക്ക് ആകര്‍ഷിച്ചു.
വാര്‍ഡുകള്‍ 30 -40 വീടുകളുള്ള ആറു മുതല്‍ പത്ത് വരെ മൈക്രോ ക്ലസ്റ്ററുകളാക്കി തിരിച്ച് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും വലിയ മാറ്റത്തിന് വഴി തുറന്നു.
പള്ളിക്കര കോ -ഓപ്പറേറ്റീവ് കൺസ്യൂമർ വെൽഫെയർ സോസൈറ്റി മുഖ്യമന്ത്രിയുടെ വാക്‌സിനേഷൻ ചലഞ്ചിലേക്കുള്ള തുക സമാഹരിച്ചു.