ലഹരി വിരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ വായിക്കാൻ ആവശ്യപ്പെട്ടത് ശാസ്ത്രപുസ്തകങ്ങൾ; ഭക്ഷണം റസ്റ്ററന്റിൽ നിന്ന്
ആര്യനുൾപ്പെടെയുള്ളവർക്ക് ലഹരിമരുന്ന് എത്തിച്ചു നൽകിയിരുന്ന ശ്രേയസ് നായർ ഉൾപ്പെടെ നാല് പേരെ കോടതി ചൊവ്വാഴ്ച റിമാൻഡ് ചെയ്തു.
ആര്യനുൾപ്പെടെയുള്ളവർക്ക് ലഹരിമരുന്ന് എത്തിച്ചു നൽകിയിരുന്ന ശ്രേയസ് നായർ ഉൾപ്പെടെ നാല് പേരെ കോടതി ചൊവ്വാഴ്ച റിമാൻഡ് ചെയ്തു.
പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി പോലീസ് അറിയിച്ചു. പ്രതിക്കൊപ്പം മറ്റൊരാളും ഉണ്ടായിരുന്നതായും പോലീസ് പറയുന്നു.
നെല്ല്, വാഴ, കക്കിരി, കപ്പ, ചെരങ്ങ, ചേമ്പ് ഇഞ്ചി, ചോളം, തക്കാളി, മുളക്, വഴുതന തുടങ്ങി വിവിധ കാര്‍ഷിക വിളകളാണ് ആശുപത്രി പരിസരത്ത് കൃഷി ചെയ്ത് വരുന്നത്.
വിഷയത്തില്‍ നേരത്തെ ആറ് മാസമായിരുന്നു തടവുശിക്ഷ. വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ നിയമഭേദഗതി പാസാക്കി.
ഇവരുടെ അടുത്ത വീട്ടില്‍ താമസിച്ചിരുന്ന ഇളയമകന്‍ റജിയാണ് ഇവര്‍ക്ക്സമീപം പട്ടിയെ കെട്ടിയിട്ടത്. പട്ടിയെ ഭയന്ന് നാട്ടുകാരൊന്നും അടുത്തെത്തിയിരുന്നില്ല.
നെടുങ്കണ്ണത്തെ ഗോള്‍ഡണ്‍ ഫിഷ് മാര്‍ക്കറ്റില്‍ നിന്നും ദിവസങ്ങളോളം പഴക്കമുള്ള, ദുര്‍ഗന്ധം വമിക്കുന്ന ചീഞ്ഞളിഞ്ഞ മത്സ്യം പിടിച്ചെടുത്തു.
രാവിലെ ചായ, പ്രഭാത ഭക്ഷണം, ഉച്ചയ്ക്ക് ഊണ്, വൈകുന്നേരം ചായയും പലഹാരങ്ങളുമാണ് വിതരണം ചെയ്യുന്നത്.
മുമ്പ് നീലേശ്വരം താലൂക്ക് ആശുപത്രിയിലേക്ക് ബെഡ് ഷീറ്റ്, സർജിക്കൽ മാസ്ക്, ഹാൻഡ് ന്നാനിറ്റൈസർ എന്നിവയും നീലേശ്വരം കോപറേറ്റിവ് സഹകരണ ബാങ്ക് സംഭാവന നൽകിയിരുന്നു
ഞായറാഴ്ച വൈകിട്ട്ഷഫീഖിന്‍റെയും മൊഗ്രാൽ പേരാലിലെ അബ്ദുൽ ജബ്ബാറിന്‍റെ മകൾ ജഫ്സീറയും തമ്മിലുള്ള നിക്കാഹ് ആയിരുന്നു.
കാസർകോട്: ലോക്ക് ഡൗണിനെ തുടർന്ന് ഹോട്ടൽ പ്രവർത്തനം നിർത്തിവച്ചതോടെ അരക്ഷിതാവസ്ഥയിലായ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ഹോട്ടലുടമയുടെ സഹായം. കാസർകോട് അശ്വനി നഗറിലെ ഉച്ചകഞ്ഞിക്ക് ഏറെ പ്രശസ്തമായ ദ്വാരക ഹോട്ടൽ…