യാത്രക്കിടെ അഞ്ച് ട്രെയിൻ ബോഗികൾ എഞ്ചിനിൽ നിന്ന് വിട്ടുപോയി; ഒഴിവായത് വൻ അപകടം
അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്ന് അധികൃതർ അറിയിച്ചു. ഈസ്റ്റ് സെൻട്രൽ റെയിൽവേ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്ന് അധികൃതർ അറിയിച്ചു. ഈസ്റ്റ് സെൻട്രൽ റെയിൽവേ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
റവന്യൂ ജീവനക്കാരാണ് റെയില്‍വേ ടിക്കറ്റ് കൗണ്ടറില്‍ ജോലി ചെയ്യുന്നത്. ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും കൗണ്ടര്‍ ഉപയോഗപ്പെടുത്താം.
എത്തിച്ചേരുന്ന സമയത്തേക്കാൾ രണ്ട് മണിക്കൂർ വൈകിയാണ് ഓടുന്നതെങ്കിൽ ആണ് സാധാരണയായി അതിനെ 'ട്രെയിൻ ലേറ്റ്' സിറ്റുവേഷന്‍ എന്നു പറയുന്നത്.
കൈയ്യിലുള്ള ടിക്കറ്റ് എടുക്കാൻ പൊലീസുകാരൻ ആവശ്യപ്പെട്ടു. ഇതിനിടെയാണ് ഇയാൾ യാത്രക്കാരനെ ബൂട്ട് കൊണ്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തത്
ലോക്ഡൗണ്‍ കൂടി പ്രഖ്യാപിച്ചതോടെ യാത്രക്കാരുടെ എണ്ണം തീരെ കുറയാനുള്ള സാഹചര്യം കൂടി കണക്കിലെടുത്താണ് 30 സര്‍വീസുകള്‍ കൂടി റദ്ദാക്കിയത്.
ഒരു കണ്ണിന് കാഴ്ച ശക്തിയില്ലാത്തയാളാണെന്ന് യുവതി പൊലീസിന് സൂചന നൽകിയിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഇതിൽ ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന കോയമ്പത്തൂർ-മംഗലാപുരം, കണ്ണൂർ-കോയമ്പത്തൂർ പാസഞ്ചറുകൾ ഇല്ലാതാകും.
കൊവിഡ് സാഹചര്യത്തിൽ യാത്രക്കാർ കുറഞ്ഞുവെന്നാണ് റെയിൽവെ പറഞ്ഞിരുന്നത്.എന്നാൽ ഇത് ശരിയല്ലെന്ന് മന്ത്രി ജി. സുധാകരൻ
മൂന്നു പ്രത്യേക വണ്ടികളുടെയും സർവീസ് ജൂണ്‍ 15-ന് ആരംഭിച്ചേക്കും. റിസർവ് ചെയ്തുള്ള യാത്ര മാത്രമേ അനുവദിക്കൂ. ജനറൽ കോച്ചുകളുണ്ടാവില്ല.
യാത്രക്കാരെ ആരോഗ്യപരിശോധന നടത്തിയശേഷമാകും സ്‌റ്റേഷനിലേക്കു പ്രവേശിപ്പിക്കുക. പനിയുള്ളവരെ യാത്രചെയ്യാൻ അനുവദിക്കില്ല.