കേരളത്തിൽ ഇത്തവണയും ഓണത്തിന് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നടത്തുമെന്ന് മുഖ്യമന്ത്രി
സാമ്പത്തിക നില മെച്ചപ്പെട്ട സംസ്ഥാനമല്ല കേരളത്തിന്റേത്. എങ്കിലും ജനക്ഷേമം കണക്കിലെടുത്ത് ജനങ്ങൾക്ക് പ്രയോജനകരമായ പദ്ധതികളുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി
സാമ്പത്തിക നില മെച്ചപ്പെട്ട സംസ്ഥാനമല്ല കേരളത്തിന്റേത്. എങ്കിലും ജനക്ഷേമം കണക്കിലെടുത്ത് ജനങ്ങൾക്ക് പ്രയോജനകരമായ പദ്ധതികളുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി
തൃശ്ശൂര്‍ ശോഭസിറ്റിക്ക് സമീപം നടന്ന ചടങ്ങില്‍ ഓട്ടോ തൊഴിലാളികളെ പ്രതിനിധീകരിച്ച് ആല്‍വിന്‍, ബോചെ ഫാന്‍സ് കോ-ഓര്‍ഡിനേറ്റര്‍മാരായ അഭിലാഷ്, അനി, ഷാബു എന്നിവര്‍ സംബന്ധിച്ചു
അവശ്യ സമയങ്ങളിൽ ഇനിയും നൽകും. കോവിഡ് ഭീതി കുറഞ്ഞതുകൊണ്ടാണ് തൽക്കാലം നിർത്തുന്നതെന്നും ഭക്ഷ്യമന്ത്രി കോഴിക്കോട് പറഞ്ഞു.
ഉദ്യോഗസ്ഥര്‍ നേരിട്ടെത്തുന്നതിനാല്‍ അതിഥിതൊഴിലാളികള്‍ക്കിടയില്‍ കോവിഡ് ബോധവത്കരണം നടത്താനും സാധിക്കുന്നുണ്ട്.
എല്ലാ കാര്‍ഡുടമകള്‍ക്കും റേഷന്‍ കടകള്‍ വഴി കിറ്റ് ലഭിക്കുന്നതായിരിക്കും. ഏകദേശം 88.92 ലക്ഷം കാര്‍ഡുടമകള്‍ക്കാണ് ഭക്ഷ്യ കിറ്റ് ലഭിക്കുക.
മോദി സർക്കാർ ഇല്ലായിരുന്നെങ്കിൽ കേരളത്തിന്‍റെ ഖജനാവ് പൂട്ടിപ്പോകുമായിരുന്നു. ശമ്പളവും പെൻഷനും കൊടുക്കാനാകുമായിരുന്നില്ല.
സ്‌പെഷ്യൽ അരിവിതരണം തടഞ്ഞ പ്രതിപക്ഷ നേതാവിന്‍റെ പരാതിയിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
സംസ്ഥാനത്ത് ചില മണ്ഡലങ്ങളിൽ എൻ.ഡി.എ സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക തള്ളിയ വാർത്ത വേദനയോടെയാണ് അറിഞ്ഞത്.
സഹചര-92, കോ-ഓ പ്രേറ്റീവ് ബാങ്ക് നീലേശ്വരം എന്നിവർ സ്പോൺസർ ചെയ്ത ഭക്ഷ്യകിറ്റുകൾ നഗരസഭ വൈസ് ചെയർമാന്‍ പി.പി. മുഹമ്മദ്റാഫി ഏറ്റുവാങ്ങി.
വ്യാപാര ദിനാഘോഷം കെ. വി. വി. എസ് കാസര്‍കോട് മേഖല പ്രസിഡന്റ് എ. എ അസീസ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.