അമിത് ഷായുടെ വാഗ്ദാനം തള്ളി കർഷകർ; കർഷകപ്രക്ഷോഭം ഡൽഹിയിലെ അഞ്ച് അതിർത്തികളിലേക്ക് വ്യാപിക്കുന്നു
ഇനിയുള്ള ചർച്ചകൾക്ക് കേന്ദ്രസർക്കാർ അധികാരപ്പെടുത്തിയ മന്ത്രിതലസമിതിയോ കാബിനറ്റ് കമ്മിറ്റിയോ വേണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
ഇനിയുള്ള ചർച്ചകൾക്ക് കേന്ദ്രസർക്കാർ അധികാരപ്പെടുത്തിയ മന്ത്രിതലസമിതിയോ കാബിനറ്റ് കമ്മിറ്റിയോ വേണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
കര്‍ഷകരുടെ എല്ലാ പ്രശ്നങ്ങളും ആവശ്യങ്ങളും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെയാണ് വ്യക്തമാക്കിയത്.
കോവിഡ് പശ്ചാത്തലത്തിലും കാര്‍ഷിക മേഖലയ്ക്ക് പുത്തനുണര്‍വ്വേകാന്‍ സുഭിക്ഷ കേരളം പദ്ധതിയിലൂടെ സാധിച്ചുവെന്നത് അഭിമാനാര്‍ഹമായ നേട്ടമാണ്.
മുന്‍ മാധ്യമ പ്രവര്‍ത്തകനായ പദ്മ രാംനാഥാണ് ഇത്തരമൊരു ആശയത്തിന് പിന്നിലെന്ന് ആനന്ദ് മഹീന്ദ്ര ട്വീറ്റില്‍ വിശദമാക്കുന്നു. ദിവസവേതനക്കാരെയും വിളവെടുപ്പ് കാലമായതിനാല്‍ കര്‍ഷകരെയുമാണ് ലോക്ക് ഡൗണ്‍ സാരമായി ബാധിച്ചത്.
പൊതുജനങ്ങള്‍ക്ക് പാലിന്‍റെ ലഭ്യത അറിയാനായി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ തുടങ്ങിയതായും മില്‍മ മലബാര്‍ യൂണിയന്‍ അറിയിച്ചു. സംഭരിച്ച പാല്‍ വില്‍ക്കാനാകാത്തതാണ് മില്‍മയെ പ്രതിസന്ധിയിലാക്കിയത്.