കാസർകോട് നഗരസഭ തെരുവ് കച്ചവട സമിതി തെരഞ്ഞെടുപ്പ്: മുഴുവൻ സ്ഥാനങ്ങളിലും എസ്.ടി.യുവിന് വിജയം
നാല് അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ 87 ശതമാനം വോട്ടുകൾ നേടി നാല് എസ്.ടി.യു സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തോടെ വിജയിക്കുകയായിരുന്നു.
നാല് അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ 87 ശതമാനം വോട്ടുകൾ നേടി നാല് എസ്.ടി.യു സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തോടെ വിജയിക്കുകയായിരുന്നു.
ഭൂരിപക്ഷമുണ്ടെന്ന് കരുതി ആരെയും കക്കാന്‍ അനുവദിക്കില്ലെന്നും, വെറുതെ ഭരിച്ച് പോകാമെന്ന് ആരും കരുതരുതെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
പരസ്പരം ആരോപണം ഉന്നയിച്ച് മറ്റുള്ളവര്‍ക്ക് ചിരിക്കാന്‍ അവസരമുണ്ടാക്കരുതെന്നും കോണ്‍ഗ്രസ് നേതാക്കളെ വലയിലാക്കാനുള്ള ആര്‍.എസ്.എസ് ശ്രമത്തില്‍ വീഴരുതെന്നും ചെന്നിത്തല
രണ്ടിടത്ത് മൽസരിക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നും കേന്ദ്രനേതൃത്വം പറഞ്ഞത് അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
2016 നേക്കാൾ ഇക്കുറി 90 മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് വോട്ട് കുറഞ്ഞു. ഇത്രവലിയ വോട്ടുചോർച്ച മുന്‍പ് ഒരിക്കലും ഉണ്ടാകാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രത്തില്‍ ആവശ്യമായ ചായ ലഘുപലഹാരങ്ങള്‍, ഉച്ചയ്ക്കുള്ള ചോറ്, ബിരിയാണി ഇനത്തില്‍ 247850 രൂപയാണ് കുടുംബശ്രീക്ക് ലഭിച്ചത്.
പ്രതിപക്ഷത്തിന്‍റെ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റി. തെരഞ്ഞെടുപ്പിൽ ജയവും പരാജയവും സാധാരണയാണ്.
ഗുരുതരമായ ആരോപണങ്ങളെയും രാഷ്ട്രീയ പ്രതിസന്ധികളെയും നേരിട്ടാണ് പിണറായി വിജയൻ ഏറെക്കുറെ ഒറ്റയ്ക്ക് മിന്നുന്ന വിജയത്തിലേക്ക് ഇടതുമുന്നണിയെ നയിച്ചത്
തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വെബ്സൈറ്റാണ് ഇത്തവണ ആശ്രയം. എല്ലാവരും ആ സൈറ്റിലേക്ക് കയറുന്നതോടെ അതും ഹാങ് ആവും.
കഴിഞ്ഞ 20 വർഷമായി ബി.ജെ.പി കുത്തകയായിരുന്ന ഷിവമോഗ ജില്ലയിലെ തിർത്തഹള്ളിയും കോൺഗ്രസ് വൻ മാർജിനിൽ പിടിച്ചെടുത്തു.