മുസ്‌ലിം ലീഗിന്‍റെ വിദ്യാഭ്യാസ കർമ്മ പദ്ധതിക്ക് കരുത്ത് പകർന്നത് കെ.എം.സി.സി: സി.ടി അഹമ്മദലി
ചടങ്ങില്‍ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. അൽ- ഐൻ കെ.എം.സി.സി. ജില്ലാ പ്രസിഡണ്ട് ഖാലിദ് ബിലാൽ പാഷ സ്വഗതം പറഞ്ഞു.
ചടങ്ങില്‍ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. അൽ- ഐൻ കെ.എം.സി.സി. ജില്ലാ പ്രസിഡണ്ട് ഖാലിദ് ബിലാൽ പാഷ സ്വഗതം പറഞ്ഞു.
പൊതുവിദ്യാലയങ്ങള്‍ മെച്ചപ്പെടുന്നതിന്‍റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ നമ്മുടെ നാട്ടിലെ പാവപ്പെട്ടവരും സാധാരണക്കാരുമായ കുടുംബങ്ങളാണ്.
ജില്ലയിലെ എട്ട് വിദ്യാലയങ്ങള്‍ക്ക് പുതിയ കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതിയായി. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണ പ്രവൃത്തി നടക്കുക.
കഴിഞ്ഞ ആറ് വർഷത്തിനിടെ ഏഴ് പുതിയ ഐ.ഐ.എമ്മുകൾ സ്ഥാപിച്ചു. അതിന് മുമ്പ് 13 ഐ.ഐ.എമ്മുകൾ മാത്രമാണ് രാജ്യത്തുണ്ടായിരുന്നത്.
കേരളം പൊതുവിദ്യാഭ്യാസ മേഖലയിലെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമാകുന്നതിന്‍റെ സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോകോണ്‍ഫറന്‍സിങ് വഴി നിര്‍വഹിച്ചു.
മണ്ഡലത്തിലെ ഏഴ് വിദ്യാലയങ്ങള്‍ക്ക് 3 കോടി രൂപ സാമ്പത്തിക സഹായവും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. അതോടൊപ്പം 14 വിദ്യാലയങ്ങള്‍ക്ക് ഒരു കോടി രൂപ വീതവും അനുവദിച്ചിരുന്നു.
ഓരോ പ്രദേശത്തെയും വിദ്യാലയം ആ നാടിന്‍റെ വലിയൊരു പൊതുസ്വത്താണ്. അതിനാല്‍ത്തന്നെ വിദ്യാലയത്തിന്‍റെ വികസനം ഒരു നാടിന്‍റെ മുഖച്ഛായ തന്നെയാണ് മാറ്റുന്നത്.
വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അധ്യക്ഷനാകും. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയാകും. ധനവകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക് മുഖ്യ പ്രഭാക്ഷണം നടത്തും.
പനത്തടി ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്‍റെ ഭാഗമായി ചടങ്ങില്‍ തുണിസഞ്ചി വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം കാസര്‍കോട് ജില്ലയുടെ സമഗ്ര വികസനത്തിന് ഏകദേശം പന്ത്രണ്ടായിരം കോടി രൂപയുടെ പദ്ധതികള്‍ ആവശ്യമാണ്