കെ.എസ്.എഫ്.ഇ വിജിലൻസ് പരിശോധന; രമൺ ശ്രീവാസ്തവയ്ക്ക് പങ്കില്ലെന്ന് മുഖ്യമന്ത്രി; ആരും ശ്രീവാസ്തവയുടെ നിർദ്ദേശം സ്വീകരിക്കേണ്ട കാര്യമില്ല
പരിശോധനക്ക് പിന്നിൽ ശ്രീവാസ്തവക്കും പങ്കുണ്ടെന്നാണ് വിജിലൻസിനെ വിമർശിക്കുന്ന സി.പി.എം നേതാക്കളുടെ സംശയം.
പരിശോധനക്ക് പിന്നിൽ ശ്രീവാസ്തവക്കും പങ്കുണ്ടെന്നാണ് വിജിലൻസിനെ വിമർശിക്കുന്ന സി.പി.എം നേതാക്കളുടെ സംശയം.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4951 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
അന്വേഷണം ആരിലേക്ക് വേണമെങ്കിലും എത്തട്ടേയെന്നും ആരുടെ ചങ്കിടിപ്പാണ് കൂടുന്നതെന്ന് കേരളം കാണട്ടേ എന്നു പറഞ്ഞതും മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല
ഭേദഗതി പിൻവലിക്കാനുള്ള തീരുമാനം എടുക്കേണ്ടത് മന്ത്രിസഭയാണ്. തുടർന്ന് ഗവർണർ ഒപ്പിട്ടാൽ മാത്രമാണ് ഇത് പിൻവലിക്കാനാവൂ.
പോലീസ് നിയമഭേദഗതിക്കെതിരെ ജനരോഷം ശക്തമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമം നടപ്പാക്കുന്നതില്‍ നിന്ന് പിന്നോട്ടു പോയത്.
വ്യക്തിയുടെ അന്തസ്സ്, മാന്യത എന്നിവ പരിഷ്‌കൃത സമൂഹത്തില്‍ പ്രധാനമാണ്. അതിനാകട്ടെ, ഭരണഘടനാപരമായ പരിരക്ഷതന്നെയുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5213 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 609 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
മുഖ്യമന്ത്രിയുടെ ഓഫീസാണ് സ്വർണക്കടത്തിന്‍റെയും ഡോളർ കൈമാറ്റത്തിന്‍റെയും ഹവാല ഇടപാടുകളുടെയും സിരാകേന്ദ്രമായത് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കമറുദ്ദിന്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് പറയാനുള്ള നട്ടെല്ലും രാഷ്ട്രീയ ആര്‍ജ്ജവും രമേശ് ചെന്നിത്തലക്കുണ്ടൊ എന്ന് ഗോപാലകൃഷ്ണന്‍ ചോദിച്ചു.