പല തവണ വിളിച്ചിട്ടും അടുപ്പമുള്ള ഒരു മന്ത്രി ഫോൺ എടുക്കുന്നില്ല; പരാതിയുമായി യു. പ്രതിഭ എം.എൽ.എ
എപ്പോൾ വിളിച്ചാലും തിരിച്ചു വിളിക്കുന്ന മന്ത്രിയാണ് വി. ശിവൻകുട്ടിയെന്നും അതിന് നന്ദിയുണ്ടെന്നും എം.എൽഎ പറഞ്ഞു.
എപ്പോൾ വിളിച്ചാലും തിരിച്ചു വിളിക്കുന്ന മന്ത്രിയാണ് വി. ശിവൻകുട്ടിയെന്നും അതിന് നന്ദിയുണ്ടെന്നും എം.എൽഎ പറഞ്ഞു.
ആദ്യഘട്ടമെന്ന നിലയിൽ ഒരു കോടി രൂപ ചെലവഴിച്ച് ആനയെ തടയുന്നതിന് ഏറെ ഫലപ്രദമെന്ന് കണ്ടെത്തിയ വൈദ്യുത ഹാങ്ങിങ്ങ് വേലി നിർമ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
ഏപ്രിൽ അഞ്ചിന് രാത്രി മൂവായിരം രൂപ മുതൽ ആറായിരം രൂപ വരെ കോഴ നൽകിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.
അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ കാലയളവില്‍ എം.എല്‍.എ ആയിട്ടുണ്ടെങ്കില്‍ നിശ്ചിത തുകയായ 20,000 രൂപയോടൊപ്പം അധികമാകുന്ന ഓരോവര്‍ഷത്തിനും 1000 രൂപ വര്‍ദ്ധിക്കും.
അടുത്ത ഒരു ബെല്ലോടു കൂടി ഇവിടെ തടിച്ചുകൂടിയ ഉത്തരവാദിത്വ ശിരോമണി കുസുമങ്ങളൊക്കെ സ്റ്റാന്‍ഡ് വിട്ടു പോകേണ്ടതാണ്
രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ടയാകുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് എം.എല്‍.എയെ വിധേയനാക്കുകയും ചെയ്തിരുന്നു.
രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. അവശ്യസര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
11 വഞ്ചന കേസുകളില്‍ കൂടി എം.എല്‍.എക്ക് ജാമ്യം കിട്ടിയിരിക്കുന്നത്. കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ ഷാജിയെ കഴിഞ്ഞ ദിവസം വിജിലൻസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു.
ജോസ് കെ. മാണി പക്ഷം മുന്നണിവിടുകയും തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് യു.ഡി.എഫ് ജില്ലാ കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചത്.