മെസ്സിയെ അണിയിച്ചത് രാജകീയം; വെറുമൊരു കറുത്ത മേല്‍ക്കുപ്പായമല്ല, സംഗതിയിതാണ്, കാരണവുമുണ്ട്
ലോകകപ്പ് ഉയര്‍ത്തുമ്പോള്‍ മെസ്സിയെന്ന അതികായനെ അണിയിക്കാന്‍
ലോകകപ്പ് ഉയര്‍ത്തുമ്പോള്‍ മെസ്സിയെന്ന അതികായനെ അണിയിക്കാന്‍
ക്യാമ്പസുകളിലെത്തിയ ബോചെയോടൊപ്പം ചേര്‍ന്ന് റീല്‍സ് ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ് ഈ വിദ്യാര്‍ത്ഥികള്‍.
ഫ്രാൻസ് ഇംഗ്ലണ്ടിനെ ആണ് ക്വാർട്ടറിൽ വീഴ്ത്തിയത്. ലോക കിരീടം നിലനിർത്തുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമെ അവർക്ക് മുന്നിൽ ഉള്ളൂ.
മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തിന് കളിക്കാരനെ അയക്കാത്തതിനാണ് ഫിഫയുടെ ശിക്ഷ നടപടി.
മത്സരം പുരോഗമിച്ചപ്പോൾ അൽ ജനോബ് സ്റ്റേഡിയത്തിൽ സെർബിയയും കാമറൂണും മൂന്ന് ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
ടൂര്‍ണമെന്റിലുടനീളം ഒരിക്കല്‍ മാത്രമാണ് കോസ്‌റ്റോറിക്ക ജപ്പാൻ്റെ വലയിലേക്ക് ലക്ഷ്യം വച്ചത്. അതിലവര്‍ വിജയിക്കുകയും ചെയ്തു.
15ാം മിനുറ്റിൽ ഇറാൻ മുന്നിലെത്തിയെങ്കിലും വാർ പരിശോധനയിൽ ഓഫ് സൈഡാണെന്ന് തെളിഞ്ഞപ്പോൾ ഗോൾ അനുവദിച്ചില്ല.
ഖത്തറിലെ പ്രധാന സ്റ്റേഡിയങ്ങള്‍ക്ക് മുന്നില്‍ മറഡോണയുടെ ശില്‍പ്പം പ്രദര്‍ശിപ്പിക്കുകയും തുടര്‍ന്ന് അവിടെയുള്ള പ്രമുഖ മ്യൂസിയത്തിന് ശില്‍പ്പം കൈമാറുകയും ചെയ്യും.
എല്ലാ ഫുട്‌ബോള്‍ പ്രേമികളുടെയും പോലെ ബോചെയുടെയും എക്കാലത്തെയും സ്വപ്നങ്ങളിലൊന്നാണ് ഇന്ത്യ ലോകകപ്പ് മത്സരത്തില്‍ പങ്കെടുക്കുക എന്നത്.