കുഞ്ഞാലിക്കുട്ടിക്കെതിരെ പരാമർശം: സ്വകാര്യ ചാനലിനെതിരെയും അഭിഭാഷകനെതിരെയും പരാതിയുമായി ലീഗ് നേതാവ് അഡ്വ ഫൈസൽ
വിഭാഗങ്ങൾ തമ്മിൽ ശത്രുത പരത്തുന്ന രീതിയിലുള്ള ചാനൽ ചർച്ചക്കെതിരെയും അതിലുള്ള ഗൂഢാലോചനയും അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
വിഭാഗങ്ങൾ തമ്മിൽ ശത്രുത പരത്തുന്ന രീതിയിലുള്ള ചാനൽ ചർച്ചക്കെതിരെയും അതിലുള്ള ഗൂഢാലോചനയും അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
ഒരു ടീമേ ജയിക്കൂ എന്നാണ് പറഞ്ഞിട്ടുള്ളത് അത് അർജന്റീനയാണ്. ഒരു ഗോൾ ആയാലും ജയം, ജയം തന്നെയാണെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു.
ലീഗ് ജനാധിത്യ പാർട്ടിയാണ്. ചർച്ചകളെ അടിച്ചമർത്താറില്ല. അഭിപ്രായ പ്രകടങ്ങൾ പ്രവര്‍ത്തക സമിതി യോഗത്തിലുണ്ടായി.
വ്യത്യസ്ത സമുദായത്തിൻ്റെ വികാരം മുതലെടുക്കുന്നതിനും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇടംകിട്ടാനും വേണ്ടി കളിക്കുന്ന രാഷ്ട്രീയമാണിത്.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ലീഗ് തക്ക സമയത്ത് അതിൻ്റെ റോൾ നിർവഹിക്കുന്നുണ്ട്. പാർലമെന്റിൽ ലീഗ് എം.പിമാർക്ക് ഊൺ കഴിക്കാൻ പോലും സമയമില്ല.
സാമൂഹ്യ സാംസ്കാരിക മേഖലയിൽ എന്നും പോസിറ്റീവായി ചിന്തിക്കുമ്പോഴും വേദനിക്കുന്നവരുടെ നൊമ്പരങ്ങൾ അദ്ദേഹം കാണാതിരുന്നില്ല.
കോൺഗ്രസ് ഭരിച്ചിരുന്ന കാലത്ത് പിന്നോക്കാവസ്ഥ നേരിട്ട ഇന്ത്യയിലെ പ്രബല ന്യൂനപക്ഷത്തിന് ലഭിച്ച ആനുകൂല്യമാണ് സർക്കാർ ഇല്ലാതാക്കിയതെന്നും കുഞ്ഞിലിക്കുട്ടി
കണ്ണില്‍ പൊടിയിടാനുള്ള അന്വേഷണമാണിപ്പോള്‍ നടക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ ഒരു ആയങ്കിയും ശിക്ഷിക്കപ്പെടാന്‍ പോകുന്നില്ല.
മരംമുറി വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുകൊണ്ടുപോകാനുളള സര്‍ക്കാരിന്‍റെ ശ്രമം തുറന്നുകാണിക്കാതിരിക്കാനാവില്ല.
യു.ഡി.എഫിന് കനത്ത തിരിച്ചടി ഉണ്ടായപ്പോഴും മുസ്‌ലിം ലീഗിന് ഏറെക്കുറെ മികച്ച പ്രകടനം കാഴ്ചവെക്കാനായെന്ന് ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞു.