ഒരു ഫോൺ കോളിനപ്പുറം കാർഷിക മന്ത്രി ഇപ്പോഴുമുണ്ട്; കർഷകർക്ക് മുന്നിൽ സർക്കാർ മുന്നോട്ട് വെച്ച നിർദേശങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി
പ്രശ്നത്തിന് പരിഹാരം സംഭാഷണത്തിലൂടെയാണ് കണ്ടെത്തേണ്ടത്. നാമെല്ലാവരും രാജ്യത്തെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്,'' മോദി പറഞ്ഞു.