രാഷ്ട്ര സേവനത്തിന് സുപ്രധാന വിധി; 32 വനിതാ വ്യോമസേനാ ഉദ്യോഗസ്ഥർക്ക് പൂർണ പെൻഷൻ നൽകാൻ സുപ്രീം കോടതി ഉത്തരവ്
ഭാവിയിൽ വനിതാ സൈനിക മേധാവി രാജ്യത്തിന് ഉണ്ടാകുമെന്ന് പ്രത്യാശിക്കാം
ഭാവിയിൽ വനിതാ സൈനിക മേധാവി രാജ്യത്തിന് ഉണ്ടാകുമെന്ന് പ്രത്യാശിക്കാം
മുംബൈ സര്‍വകലാശാലയിലും യു.എസ് നേവല്‍ വാര്‍ കോളേജിലും ലണ്ടനിലെ കിംഗ്‌സ് കോളേജിലുമായിരുന്നു ഉപരിപഠനം നടത്തിയത്.
പുരുഷന്‍മാര്‍ക്ക് തുല്യമായി ആനുകൂല്യങ്ങള്‍ ലഭിക്കുംവരെ കോടതിയില്‍ പോരാട്ടം തുടരാനാണ് പ്രസന്നയുടെയും സഹപ്രവര്‍ത്തകരുടെയും തീരുമാനം.
കോടതി നിർദേശിച്ച കാലാവധി തീരുന്ന ഘട്ടത്തിൽ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും കോവിഡായതിനാൽ ഇപ്പോൾ വിധി നടപ്പാക്കാൻ സാധ്യമല്ലെന്നും ഇക്കാര്യം കോടതിയെ അറിയിക്കുമെന്നുമാണ് മറുപടി ലഭിച്ചത്.
ഈ മാസം 20 മുതൽ അവിടെ സ്കൂൾ അവധി തുടങ്ങുമെന്നിരിക്കേ അവധിക്ക് നാട്ടിലേക്കു വരാനിരുന്നവരോടും രാജിവയ്ക്കാൻ ആവശ്യപ്പെട്ടതായി അറിയുന്നു.
ഇന്ത്യൻ നേവിയിൽ 1994. എയർ ട്രാഫിൽ കൺട്രോൾ ബ്രാഞ്ചിൽ ജോയിൻ ചെയ്ത പ്രസന്ന കമാണ്ടർ ആയാണ് വിരമിച്ചത്. ഇവരുടെ പിതാവ് കുഞ്ഞിരാമൻ നായർഫാക്ടിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ്.
നാവികസേനയിലെ സ്ത്രീകൾക്കായി സ്ഥിരമായ കമ്മീഷൻ മൂന്ന് മാസത്തിനുള്ളിൽ നടപ്പാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.