വീട്ടമ്മയുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തി ഭർത്താവിന് നൽകിയതായി പരാതി; എ.സി.പിക്കെതിരെ അന്വേഷണം
കോടതി ഉത്തരവോടെയോ, അന്വേഷണത്തിൻ്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെയോ മാത്രമേ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കാനാവൂ.
കോടതി ഉത്തരവോടെയോ, അന്വേഷണത്തിൻ്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെയോ മാത്രമേ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കാനാവൂ.
വടി കൊണ്ട് തട്ടി താഴെയിട്ടശേഷമാണ് വീട്ടമ്മ പൊതി തുറന്ന് പരിശോധിച്ചത്. പൊതിയിൽ വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ട അതേ മോഡൽ സ്വർണമാലയ്‌ക്കൊപ്പം കുറിപ്പും.
പൂവക്കുളത്തെ വീട്ടില്‍ ഭര്‍ത്താവിനൊപ്പം പുലര്‍ച്ചെ 4 മണി വരെ കിടന്നുറങ്ങി. തുടര്‍ന്ന് ബാത്ത് റൂമില്‍ പോകാനെന്ന വ്യാജേന എഴുന്നേറ്റ് പുറത്തിറങ്ങി.
നിരുത്സാഹപ്പെടുത്താന്‍ നിരവധി പേരും പല പ്രതിസന്ധികളും മുന്നില്‍വന്ന് ചാടിയെങ്കിലും എല്ലാത്തിനേയും വകഞ്ഞുമാറ്റി റിതു മുന്നോട്ട് കുതിക്കുകയായിരുന്നു.
ആഘോഷങ്ങൾ മാറ്റി വെച്ച് സാമൂഹ്യ പ്രവർത്തനങ്ങൾക്ക് പ്രധാന്യം നൽകിയ യുവജന സംഘടനാ പ്രവർത്തകർ നാടിന് മാതൃകയായി.
യുവതിക്ക് മറ്റു ബന്ധങ്ങൾ ഉണ്ടെന്ന തരത്തിൽ വിവിധ പേരുകളിൽ നിന്നും കത്തുകളും വന്നു തുടങ്ങി. ഇതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്.
ഭക്ഷ്യ സുരക്ഷാ ജീവനക്കാരുടെ പരിശോധനകള്‍ കൃത്യമായി നടക്കുന്നില്ല എന്നാണ് ഈ സംഭവത്തില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത്.
തറയില്‍ മുളകുപൊടിയും മല്ലിപ്പൊടിയും വിതറിയിരുന്നു. തുടര്‍ന്ന് വിരലടയാള വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
അവിടെവച്ച് ഭര്‍ത്താവും കൂട്ടുകാരും മദ്യപിച്ചു. തുടര്‍ന്ന് യുവതിയേയും മദ്യം കുടിപ്പിച്ചശേഷം ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.
ഇയാള്‍ വീട്ടിലെത്തിയപ്പോള്‍ യുവതി ഒറ്റയ്ക്കായിരുന്നു. ഈ സമയത്താണ് താന്‍ ബലാത്സംഗത്തിനിരയായതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.