കോവിഡ് പെരുമാറ്റച്ചട്ട ലംഘനം: ജില്ലയിൽ ഇതുവരെ 22678 പേരെ അറസ്റ്റ് ചെയ്തു; മാസ്‌ക് ധരിക്കാത്ത് 951 പേര്‍ക്കെതിരെ കേസ്
26815 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച 27 പേരെ അറസ്റ്റ് ചെയ്തു. 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
26815 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച 27 പേരെ അറസ്റ്റ് ചെയ്തു. 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തേപ്പറ്റി നിരീക്ഷിക്കുന്ന യു.എസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡ (യു.എസ്.സി.ഐ.ആര്‍.എഫ്) മാണ് ഇത്തരമൊരു വിമര്‍ശനം ഉന്നയിച്ചത്.
കേന്ദ്ര വിജിലന്‍സ് കമ്മീഷനാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. ലോക് താന്ത്രിക് ജനതാദള്‍ നേതാവായ സലീം മടവൂരിന്‍റെ പരാതിയിലാണ് നടപടി.
ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവാണ് ഹയര്‍സെക്കന്‍ഡറി അധ്യാപകരായ ഗസറ്റഡ് ഓഫീസര്‍മാരെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്‍റെ അധികാരങ്ങളോടെ സെക്ടര്‍ മജിസ്‌ട്രേറ്റുമാരായി നിയമിച്ചിരിക്കുന്നത്.
കോവിഡ് നിര്‍വ്യാപനത്തിനായി സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ കര്‍ശനമായ പാലിക്കാന്‍ പൊതുജനങ്ങള്‍ തയ്യാറാകണം.
ഇതോടെ ഇതുവരെ രജിസ്റ്റര്‍ ചെയത കേസുകളുടെ എണ്ണം 6008 ആയി. 8895 പേരെ അറസ്റ്റ് ചെയ്തു. 1338 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
കോവിഡ് 19 നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ 8704 പേരെ അറസ്റ്റ് ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 5901 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
തിരുവനന്തപുരം, കൊല്ലം കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നീ അഞ്ച് പ്രധാന നഗരങ്ങളിലാണ് പ്രാരംഭ ഘട്ടത്തില്‍ ഈ പദ്ധതി നിലവില്‍ വരിക.
മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ഇതുവരെ 17470 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആഗസ്റ്റ് മൂന്നിന് മാത്രം 379 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.
ഇതോടെ ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 3203 ആയി. വിവിധ കേസുകളിലായി 4242 പേരെ അറസ്റ്റ് ചെയ്തു. 1287 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.