വിദ്യാര്‍ത്ഥിനിയുടെ ആരോപണങ്ങള്‍ വ്യാജം; മടങ്ങിവന്ന് ഗവേഷണം പൂര്‍ത്തിയാക്കണം; എല്ലാ സൗകര്യവും നല്‍കുമെന്ന് എം.ജി സർവകലാശാലാ വി.സി
ജാതീയമായ വേര്‍തിരിവ് കാട്ടിയെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയില്‍ സിന്‍ഡിക്കേറ്റ് അന്വേഷണം നടത്തുകയും ആരോപണം ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.