വികസനത്തില്‍ രാഷ്ട്രീയമില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍; വെള്ളരിക്കുണ്ട് താലൂക്ക് തല അദാലത്ത് ഉദ്ഘാടനം ചെയ്തു
പൊതുജനങ്ങളുടെ പരാതികള്‍ക്ക് വളരെ പെട്ടെന്നുള്ള പരിഹാരം സാധ്യമാക്കുക എന്നതാണ് അദാലത്തുകളുടെ പരമപ്രധാനമായ ലക്ഷ്യം.
പൊതുജനങ്ങളുടെ പരാതികള്‍ക്ക് വളരെ പെട്ടെന്നുള്ള പരിഹാരം സാധ്യമാക്കുക എന്നതാണ് അദാലത്തുകളുടെ പരമപ്രധാനമായ ലക്ഷ്യം.
അഞ്ചു പേരും അത്ഭുകരമായി രക്ഷപ്പെട്ടു. അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. കാർ പൂർണമായി കത്തിനശിച്ചു. അപകടകാരണം ഇതുവരെ വ്യക്തമല്ല.
ബളാല്‍ വില്ലേജിലെ ചുള്ളി മേഖലയില്‍ വനത്തില്‍ ഉരുള്‍പൊട്ടിയതായി സംശയിക്കുന്നതായി വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി.വി മുരളി പറഞ്ഞു
വെള്ളരിക്കുണ്ട് ചൈത്രവാഹിനി പുഴ കരകവിഞ്ഞതോടെ, വെള്ളരിക്കുണ്ട് താലൂക്കില്‍ പല പ്രദേശങ്ങളും വെള്ളത്തിനിടയിലായി.
റിക്ടര്‍ സ്‌കെയിലില്‍ 3.5 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വിള്ളലുകളോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. രാവിലെ 7.45 നാണ് പ്രകമ്പനം അനുഭവപ്പെട്ടത്.
തക്കാളിയുടെയും ഉള്ളിയുടെയും വില പൊതുവിപണിയില്‍ കുറഞ്ഞ സാഹചര്യത്തില്‍ വില കൂട്ടി വില്‍ക്കരുതെന്ന് കടയുടമകൾക്ക് കര്‍ശന നിര്‍ദേശം നല്‍കി.
കിഫ്ബിയിലൂടെ അടിസ്ഥാനസൗകര്യ വികസനത്തിൽ അഭൂതപൂർവ്വമായ മുന്നേറ്റമാണ് കേരളത്തിലുണ്ടായത്. ഇതിന്‍റെ ഭാഗമാണ് വെള്ളരിക്കുണ്ട് മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം.
മന്ത്രിമാരായ കെ. കെ ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്‍, ഇ. ചന്ദ്രശേഖരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അദാലത്ത് നടന്നത്.
നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച വെള്ളരിക്കുണ്ടിലെ ഒരു വ്യാപാര സ്ഥാപനം കഴിഞ്ഞ ദിവസം സെക്ടറല്‍ മജിസ്ട്രേറ്റ് അടപ്പിച്ചിരുന്നു.