മലയാളത്തിൻ്റെ സൂപ്പർ ഹീറോ മറികടന്നത് 16 രാജ്യങ്ങളെ; മിന്നൽ മുരളിക്ക് ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡ്
ഏഷ്യ-പസഫിക് മേഖലയിലെ 16 രാജ്യങ്ങളിൽ നിന്നുള്ള സിനിമകളിൽ നിന്നാണ് മിന്നൽ മുരളിക്ക് ഈ പുരസ്കാരം ലഭിക്കുന്നത്.
ഏഷ്യ-പസഫിക് മേഖലയിലെ 16 രാജ്യങ്ങളിൽ നിന്നുള്ള സിനിമകളിൽ നിന്നാണ് മിന്നൽ മുരളിക്ക് ഈ പുരസ്കാരം ലഭിക്കുന്നത്.
1900, 1950, 1990 കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത്. മൂന്ന് കഥാപാത്രങ്ങളായാണ് ടൊവിനോ എത്തുന്നത്. മണിയന്‍, അജയന്‍, കുഞ്ഞികേളു എന്നിങ്ങനെയാണ് ടൊവിനോ കഥാപാത്രങ്ങള്‍.
വാശിയില്‍ നേരത്തെ മുതലേ ഉണ്ടായിരുന്നു. ഒന്നര വര്‍ഷത്തിന് മുമ്പാണ് കഥ കേള്‍ക്കുന്നത്. അപ്പോള്‍ തന്നെ കഥ ഇഷ്ടമായി. പക്ഷെ ഉടനെ സിനിമ ചെയ്യണമെന്ന് പറയരുതെന്ന് സംവിധായകന് പറഞ്ഞു
അക്വാമാനും അയണ്‍മാനും ഉള്‍പ്പെട്ട ചോദ്യങ്ങളമുണ്ട്. ചോദ്യപേപ്പര്‍ ബേസില്‍ ജോസഫ് പങ്കുവച്ചിട്ടുണ്ട്. രണ്ടു ഭാഗങ്ങളായാണ് ചോദ്യങ്ങള്‍ ഉള്ളത്.
സീരീസുകളായ ഡോണ്ട് ലുക്ക് അപ്, എമിലി ഇൻ പാരീസ്, ദി വിച്ചർ, ഡികപ്പിൾസ്, ആരണ്യക് എന്നിവയാണ് മിന്നൽ മുരളിക്ക് തൊട്ട് പിന്നാലെയുള്ളത്
പത്ത് വര്‍ഷം കാലാവധിയുള്ള വിസയാണിത്. ഏത് സമയവും യു.എ.ഇയില്‍ വരാനും തിരിച്ചുപോകാനും ഈ വിസയുള്ളവര്‍ക്ക് സാധിക്കും.
സി.ടി ആന്‍ജിയോഗ്രാം പരിശോധനയില്‍ നിലവില്‍ രക്തസ്രാവത്തിനുള്ള സാധ്യതയില്ലെന്നും ആന്തരിക അവയവങ്ങള്‍ക്ക് മുറിവില്ലെന്നും കണ്ടെത്തി.
നിലവില്‍ ഉള്ള ബ്ലീഡിങ് വലിയ പ്രശ്‌നമുള്ളതല്ല എന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. എത്രയും പെട്ടെന്ന് തന്നെ അദ്ദേഹം തിരിച്ചു വരും
ഫെബ്രുവരി 28ന് റിലീസായ ഈ രണ്ടു ചിത്രങ്ങളും ലോക്ഡൗണിനെത്തുടര്‍ന്ന് തീയേറ്ററുകളില്‍ നിന്നും പിന്‍വലിച്ചിരുന്നു. അതിന് ശേഷം ഓണ്‍ലൈനിലും ലഭ്യമായിരുന്നു.
ഉത്തരവാദിത്തപ്പെട്ടവരുടെ അനുമതിയോടെയാണ് സെറ്റ് നിർമ്മിച്ചത്. അതാണ് ചില വർഗീയവാദികൾ തകർത്തു കളഞ്ഞതെന്നും ടൊവിനോ പറഞ്ഞു.