തിരുവനന്തപുരത്ത് തോക്കുചൂണ്ടി മോഷണം നടത്താൻ ശ്രമം; തടയാൻ ശ്രമിച്ച നാട്ടുകാർക്കും പോലീസിനും നേർക്ക് തോക്ക് ചൂണ്ടി മോഷ്ടാക്കൾ രക്ഷപെട്ടു
ഇരുവരും ഹിന്ദിയിലാണ് സംസാരിച്ചതെന്ന് സമീപവാസികൾ പറഞ്ഞു. സി.സി.ടി.വിയിൽ ഇവരുടെ ദൃശ്യങ്ങൾ വ്യക്തമായിട്ടുണ്ട്.
ഇരുവരും ഹിന്ദിയിലാണ് സംസാരിച്ചതെന്ന് സമീപവാസികൾ പറഞ്ഞു. സി.സി.ടി.വിയിൽ ഇവരുടെ ദൃശ്യങ്ങൾ വ്യക്തമായിട്ടുണ്ട്.
സംഘത്തിലെ ഇരുപതോളം പേര്‍ ഔട്ട്‌ലെറ്റിലെ ജീവനക്കാരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
ഗോഡൗണിൻ്റെ വാതിൽ തുറന്ന് കിടക്കുന്നത് അയൽവാസികളാണ് ആദ്യം കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി മനസിലാക്കിയത്.
ഷരീഫയുടെ മകള്‍ ധരിച്ചിരുന്ന പാദസരം മുറിച്ചെടുത്തു. ഷരീഫയുടെ കഴുത്തിലെ മാല പൊട്ടിച്ചപ്പോള്‍ ഉണര്‍ന്നു നിലവിളിച്ചതോടെ നേരത്തേ തുറന്നുവച്ച മുന്‍വാതില്‍ വഴി രക്ഷപ്പെട്ടു.
വിദ്യാനഗർ എസ്.ഐ പ്രശാന്ത്, പോലീസുകാരായ സലാം, സിയാദ്. റോജൻ എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
കൃത്യത്തിനു ശേഷം 2 പേര്‍ ബസിലും മൂന്നു പേര്‍ ഓട്ടോറിക്ഷയിലുമായി ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വന്നിറങ്ങി.
കുറ്റസമ്മതം നടത്തിയശേഷം പ്രതി ഒളിപ്പിച്ച് വെച്ച പണവും പൂട്ട്‌പൊളിക്കാന്‍ ഉപയോഗിച്ച ബ്ലേഡും പോലീസിന് ലഭിച്ചു.
രണ്ട് ദിവസത്തെ അവധിയാഘോഷത്തിന് ശേഷം ചൊവ്വാഴ്ച വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് അസിബ് മോഷണത്തെക്കുറിച്ചറിയുന്നതും പോലീസില്‍ പരാതിപ്പെടുന്നതും
മുഴുവൻ മോഷണ മുതലുകളും അത് വലിപ്പ ചെറുപ്പ മില്ലാതെ സ്കൂട്ടർ ആയാലും ഫോർച്ചുണർ കാർ ആയാലും കണ്ടെടുക്കുമെന്നും ജില്ലാ പോലീസ് മേധാവി
വസ്ത്രം മാറാനെന്ന വ്യാജേന സിദ്ദിഖി തൻ്റെ കിടപ്പുമുറിയില്‍ മൂന്ന് തവണയെങ്കിലും പോയിരുന്നതായി റൂഹിനാസ് പറഞ്ഞു