അധ്യാപകൻ്റെ വീട്ടിലെ കവര്‍ച്ചാശ്രമം; മോഷ്ടാക്കള്‍ സഞ്ചരിച്ച കാറിനെ കുറിച്ച് സൂചന, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടാതെ പഴുതടച്ചുള്ള പോലീസ് അന്വേഷണം
മുഖം മൂടിക്ക് പുറമെ ഗ്ലൗസ് ധരിക്കുകയും ചുമലില്‍ ബാഗുകള്‍ തൂക്കി
മുഖം മൂടിക്ക് പുറമെ ഗ്ലൗസ് ധരിക്കുകയും ചുമലില്‍ ബാഗുകള്‍ തൂക്കി
സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി
സ്വിഫ്റ്റ് കാറുമായാണ് കവര്‍ച്ചാ സംഘം മുങ്ങിയത്
കൊള്ളയ്ക്ക് ശേഷം എ.ടി.എം മെഷീനും സി.സി.ടി.വി ക്യാമറകളും മോഷ്ടാക്കൾ കത്തിച്ചു. കൃത്യമായ ആസൂത്രണത്തോടെയാണ് നാലിടങ്ങളിൽ ഒരേ സമയം ഒരേ സ്വഭാവത്തിൽ കവർച്ച നടത്തിയത്.
മൂന്ന് വാഹനങ്ങളും കണ്ണൂർ ഭാഗത്തേക്കാണ് പുറപ്പെട്ടതെങ്കിലും പയ്യന്നൂരിൽ വെച്ച് കാറിൽരഹസ്യ അറയുണ്ടെന്ന സംശയത്തിൽ സീറ്റും മറ്റും കുത്തി കീറി ഉപേക്ഷിക്കുകയായിരുന്നു.
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശനുസരണം കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഡിസംബർ 12ന് തലപ്പാടിക്കു സമീപം കാർ തടഞ്ഞു നിർത്തി കവർച്ച നടത്തിയ സംഘത്തിലെ പ്രതികൾ പോലീസ് പിടിയിലായി.
തറയില്‍ മുളകുപൊടിയും മല്ലിപ്പൊടിയും വിതറിയിരുന്നു. തുടര്‍ന്ന് വിരലടയാള വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.