കാസര്‍കോടിന് ആ’ശ്വാസ’മായി ഓക്‌സിജന്‍ സിലിണ്ടര്‍ ചാലഞ്ച്; ഏറ്റെടുത്ത് ജില്ലയ്ക്കകത്തും പുറത്തുമുള്ള ജനങ്ങള്‍
20 സിലിണ്ടറുകള്‍ വാങ്ങിക്കാനുള്ള 388000 രൂപ സിലിണ്ടര്‍ ചാലഞ്ചിനായി ആരംഭിച്ച അക്കൗണ്ടിലേക്ക് ഇതിനകം ധനസഹായമായി ലഭിച്ചു.
20 സിലിണ്ടറുകള്‍ വാങ്ങിക്കാനുള്ള 388000 രൂപ സിലിണ്ടര്‍ ചാലഞ്ചിനായി ആരംഭിച്ച അക്കൗണ്ടിലേക്ക് ഇതിനകം ധനസഹായമായി ലഭിച്ചു.
ഇവ വെള്ളം നിറച്ച പ്ലാസ്റ്റിക് ബാഗിനേക്കാൾ ഗംഭീരവും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമാണ് എന്ന് കമ്പനി അവകാശപ്പെടുന്നു.
ഇപ്പോഴുള്ള ഓക്‌സിജന്‍ സിലിണ്ടര്‍ ആവശ്യവുമായി തട്ടിച്ച് നോക്കുമ്പോള്‍ കുറവാണ്. സിലിണ്ടറിന്‍റെ എണ്ണം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.
ജില്ലാ പോലീസ് മേധാവി, ആര്‍. ടി. ഒ എന്നിവര്‍ ഉദ്യോഗസ്ഥരെ വിന്യസിക്കും. ഡാറ്റാ എന്‍ട്രിക്ക് വേണ്ട അധ്യാപകരെ ഡി. ഡി. ഇ നിയോഗിക്കും.
കേരളത്തിൽ ഓക്സിജന്‍റെ ഉപഭോഗം കൂടുന്നതിനാൽ ഇനി മുതൽ ഉത്പാദിപ്പിക്കുന്ന ഓക്സിജൻ കേരളത്തിൽ തന്നെ ഉപയോഗിക്കാൻ അനുവദിക്കണം.
കൊവിഡ് ചികിത്സയ്ക്കായി പ്രവേശിപ്പിക്കുന്നതിന് കൊവിഡ് പോസിറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമില്ലെന്ന് പുതിയ മാർഗനിർദേശത്തിൽ പറയുന്നു.
ശിവയോഗി കലാസദ് എന്ന ഐ.എ.എസ് ഓഫിസര്‍ക്കാണ് അന്വേഷണ ചുമതല. മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
അതേസമയം, ഓക്സിജൻ ലഭിക്കാത്ത സാഹചര്യത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി.
കാസർകോടടക്കം ഓക്സിജൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുന്നുണ്ട്. ഓക്സിജൻ പ്രശ്നം പ്രത്യേകമായി ഇന്ന് ചർച്ച ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.
ദിവസം 40 മെട്രിക്ക് ടൺ ലിക്വിഡ് ഓക്സിജനാണ് ഭൂട്ടാൻ ഇന്ത്യക്ക് നൽകുന്നത്. ഭൂട്ടാൻ എല്ലാ വിധ സഹായങ്ങളും ഇന്ത്യക്ക് നൽകുമെന്ന് വ്യക്തമാക്കിയതായി എംബസി