ടി.പി ചന്ദ്രശേഖരനെ കൊന്നത് ഞങ്ങളല്ല; കെ.കെ രമക്ക് ലഭിച്ച ഭീഷണി കത്തിന്‍റെ പൂര്‍ണരൂപം ഇങ്ങനെ
ഒഞ്ചിയം രക്തസാക്ഷികളെ ഓര്‍ത്തിരുന്നുവെങ്കില്‍ ഒളുപ്പില്ലാതെ കോണ്‍ഗ്രസുകാരുടെ വോട്ട് വാങ്ങി നീ..
ഒഞ്ചിയം രക്തസാക്ഷികളെ ഓര്‍ത്തിരുന്നുവെങ്കില്‍ ഒളുപ്പില്ലാതെ കോണ്‍ഗ്രസുകാരുടെ വോട്ട് വാങ്ങി നീ..
എല്ലാം സാമൂഹ്യ ഓഡിറ്റിങ്ങിന് വിധേയമാകുമെന്ന് ഓർക്കണമെന്ന് സ്‌പീക്കർ
കഴുത കാമം കരഞ്ഞു തീര്‍ക്കുന്നതു പോലെയാണ് മണിയുടെ പ്രസ്താവനകളെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
ഒരു വർഷം മുമ്പ് പ്രസവിച്ച കുഞ്ഞിനെ തൻ്റെ അച്ഛനും അമ്മയും കൊണ്ടുപോയെന്ന ഗുരുതര ആരോപണമാണ് അനുപമയെന്ന 22 കാരി ഉന്നയിക്കുന്നത്.
വടകര എം.എല്‍.എയുടെ പേരില്‍ ലഭിച്ചതായി പ്രചരിപ്പിക്കപ്പെടുന്ന ഭീഷണി കത്തിനെ കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നു.
ഇതുകൊണ്ടൊന്നും പേടിക്കുകയോ തളരുകയോ ചെയ്യുന്ന ആളുകളല്ല ഞങ്ങൾ. സഖാവ് ചന്ദ്രശേഖരനെ ഇല്ലാതാക്കിയ സി.പി.എം എന്ന പാർട്ടിക്കെതിരെയാണ് ഞങ്ങൾ.
രമ അല്ലെങ്കിൽ പിന്തുണ ഇല്ലെന്ന് മുല്ലപ്പള്ളി നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വടകരയിൽ ആർ.എം.പി കെ.കെ രമയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്.
കെ.കെ.രമ സ്ഥാനാർത്ഥിയാകണം എന്ന കോൺഗ്രസിന്‍റെ ആവശ്യം ആർ.എം.പി അംഗീകരിക്കുകയായിരുന്നു. പ്രഖ്യാപനം നാളെ ഉണ്ടാകും എന്നറിയുന്നു.