പേപ്പട്ടിയെ പോലെ ആളുകളെ കൊല്ലാൻ നടന്നാൽ സുധാകരനെ തല്ലി കൊല്ലാൻ ഈ കേരളത്തിൽ ആളുകളുണ്ട്; പ്രകോപന പരാമർശങ്ങളുമായി കെ.പി അനിൽ കുമാർ
കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറിയായിരുന്ന കെ. പി അനിൽകുമാർ കഴിഞ്ഞ സെപ്റ്റംബറിലാണ് സി.പി.എമ്മിൽ ചേർന്നത്.
കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറിയായിരുന്ന കെ. പി അനിൽകുമാർ കഴിഞ്ഞ സെപ്റ്റംബറിലാണ് സി.പി.എമ്മിൽ ചേർന്നത്.
സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ ദിനംപ്രതി അരങ്ങേറിയിട്ടും പോലീസിന് കുലുക്കമില്ല. പോലീസുകാര്‍ സി.പി.എമ്മിൻ്റെ കിങ്കരന്മാര്‍ ആയിരിക്കുന്നു
മറ്റേതെങ്കിലും വാഹനത്തിൻ്റെ ചില്ല് പൊളിഞ്ഞോ, അക്രമം കാട്ടിയ അക്രമിയുടെ വാഹനം തകർത്തെങ്കിൽ അതൊരു ജനരോഷത്തിൻ്റെ ഭാഗമല്ലേ
മോന്‍സന്‍ മാവുങ്കലിന്‍റെ വീട്ടില്‍ പോയിട്ടുണ്ട്. ആറോ ഏഴോ തവണ പോയിട്ടുണ്ടാവാം. എത്ര തവണയെന്ന് എണ്ണിയിട്ടില്ല. ചികിത്സയ്ക്കാണ് അവിടെ പോയത്.
ശിഖണ്ഡിയെ മുൻനിറുത്തി യുദ്ധം ചെയ്യുകയാണ്. ഒരു മന്ത്രി വന്നു പ്രസ്താവനയിറക്കി പോയാൽ പ്രശ്നങ്ങൾ തീരില്ല. മതമേലധ്യക്ഷൻമാരുടെ യോഗം വിളിച്ചുചേർത്താൽ എന്താണ് കുഴപ്പമെന്നും കെ. സുധാകരൻ
വര്‍ഗീയ ധ്രുവീകരണം തടയാനുള്ള ശ്രമം തുടരുകയാണ്. പൊട്ടിത്തെറി കണ്ടതുകൊണ്ടാണ് ഇടപെട്ടത്. വിപത്തിനെക്കുറിച്ച് ആഴത്തില്‍ ആലോചിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
വിരുന്നുകാർ അകത്തും വീട്ടുകാർ പുറത്തും എന്നതാണ് സി.പി.എമ്മിലെ അവസ്ഥയെന്ന് അണികൾക്കു തോന്നിയാൽ അതിന് അവരെ കുറ്റംപറയാനാകില്ല.
പാര്‍ട്ടിയിലെ എല്ലാ പ്രശ്നങ്ങളും ഇപ്പോള്‍ പരിഹരിച്ചു. വളരെ ഐക്യത്തോടെയുള്ള രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോള്‍ കോണ്‍ഗ്രസിലുള്ളത്.
സംസ്ഥാനത്ത് മുഴുവനായി ഈ മാറ്റം വരുത്തണമെന്നും ഇതിനായി ശക്തമായ സമ്മർദ്ദം ചെലുത്തുമെന്നും കെ സുധാകരൻ പറഞ്ഞു.
പിണറായി വിജയന്‍ രണ്ടാമതും അധികാരത്തില്‍ വന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോനില തകരാറിലാക്കി, മനക്കരുത്ത് ചോര്‍ത്തി.