പ്ളേ ഓഫ് സാധ്യതകൾ വിദൂരം; പോയിന്റ് പട്ടികയിലെ റോയൽസിൻ്റെ സ്ഥാനം ഞെട്ടലുണ്ടാക്കുന്നതായി സഞ്ജു
പോസിറ്റീവ് നെറ്റ് റൺ റേറ്റ് ഉള്ള രാജസ്ഥാന്, ഞായറാഴ്‌ച ഗുജറാത്ത് ടൈറ്റൻസിനോട് ആർ.സി.ബി അവരുടെ അവസാന മത്സരത്തിൽ വലിയ മാർജിനിൽ തോൽക്കണം
പോസിറ്റീവ് നെറ്റ് റൺ റേറ്റ് ഉള്ള രാജസ്ഥാന്, ഞായറാഴ്‌ച ഗുജറാത്ത് ടൈറ്റൻസിനോട് ആർ.സി.ബി അവരുടെ അവസാന മത്സരത്തിൽ വലിയ മാർജിനിൽ തോൽക്കണം
35 റണ്‍സെടുത്ത ഷിംറോണ്‍ ഹെറ്റ്മെയറാണ് ടോപ് സ്‌കോറര്‍. വെയ്ന്‍ പാര്‍നെല്‍ മൂന്നും മൈക്കല്‍ ബ്രേസ്വെല്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.
ഹൈദരാബാദ് നായകന്‍ ഏയ്ഡന്‍ മാര്‍ക്രത്തിൻ്റെ ക്യാച്ച് എടുക്കാന്‍ കഴിഞ്ഞത് പരിചയസമ്പത്ത് കൊണ്ട് മാത്രമാണെന്നും അവിടെ കഴിവിനല്ല പ്രധാന്യമെന്നും ധോണി പറഞ്ഞു.
പ്രധാന വ്യത്യാസം ഞാൻ ഇനി മിഡ് ഓണിലോ മിഡ് ഓഫിലോ ഉണ്ടാകില്ല എന്നതാണ്. ഐ.പി.എൽ ചരിത്രത്തിലെ മുൻനിര വിക്കറ്റ് വേട്ടക്കാരനാകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.
എനിക്ക് രണ്ടുമൂന്ന് വര്‍ഷം കൂടി ക്രിക്കറ്റ് കളിക്കണം. ഉത്തര്‍പ്രദേശ് ക്രിക്കറ്റില്‍ ഭാവിവാഗ്‌ദാനങ്ങളായ യുവ താരങ്ങള്‍ വളര്‍ന്നുവരുന്നുണ്ട്
അറുപത്തിയഞ്ചുകാരനായ അംബാനി കഴിഞ്ഞ വര്‍ഷം തന്നെ ഇതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു.
മുംബൈയുടെ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ജെയിംസ് നീഷാം, ക്രുണാൽ പാണ്ഡ്യ, നഥാന്‍ കോള്‍ട്ടര്‍നൈല്‍ തുടങ്ങിയവരുടെ ക്യാച്ചുകൾ ആണ് സ്വന്തമാക്കിയത്.
ഐ.പി.എല്ലില്‍ കളിക്കാന്‍ വിധിച്ചിട്ടുണ്ടെങ്കില്‍ അടുത്ത സീസണില്‍, അല്ലെങ്കില്‍ അടുത്തതില്‍ നിശ്ചയമായും ഉണ്ടാകും. തോറ്റുകൊടുക്കാന്‍ തയ്യാറല്ല. ആരുടെയും സഹതാപവും വേണ്ട.
ഇരു ടീമുകളും 9 മത്സരം വീതം കളിച്ചു. ബാംഗ്ലൂരിന് 6 ജയം സഹിതം 12 പോയിന്റും കൊല്‍ക്കത്തയ്ക്ക് അഞ്ച് ജയം സഹിതം 10 പോയിന്റുമാണ് ഉള്ളത്.
അടുത്തതായി ധോണിയെന്ത് ചെയ്യുമെന്ന് പറയാന്‍ മറ്റുള്ളവര്‍ക്കാവില്ല. അതാണ് ധോണി. ധോണിയുടെ കരിയര്‍ അവസാനിച്ചുവെന്ന് ഇനിയും നമുക്ക് പറയാന്‍ സാധിക്കില്ല.