കോവിഡ് രണ്ടാം തരംഗത്തിലും വിശ്രമമില്ലാതെ കുടുംബശ്രീ; ലോക്ഡൗണിലും തുറന്ന് പ്രവര്‍ത്തിച്ച് സമൂഹ അടുക്കളകള്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ഹോം ഡെലിവറി സംവിധാനം ആലോചിച്ചു വരികയാണെന്നും കുടുംബശ്രീ ജില്ലാ കോഓഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ഹോം ഡെലിവറി സംവിധാനം ആലോചിച്ചു വരികയാണെന്നും കുടുംബശ്രീ ജില്ലാ കോഓഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍
കുറ്റിക്കോൽ: കൊറോണ രോഗ ബാധയുമായി ദുരിതമനുഭവിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ള അശരണർക്ക് ഭക്ഷണം കൊടുക്കുന്നതിനായി പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് ക്ഷേത്രത്തിൻ്റെ സഹായഹസ്തം. കുറ്റിക്കോൽ ശ്രീ തമ്പുരാട്ടി ഭഗവതി…
എം.വി. ഐ രതീഷിന്‍റെയും ഡ്രൈവർ മനോജ് കുമാറിന്‍റെയും നേതൃത്വത്തിൽ നീലേശ്വരം ഒഴിഞ്ഞ വളപ്പിലെ പാടശേഖരത്തിൽ നിന്ന് നേരിട്ടാണ് ഇത് സമാഹരിച്ചത്.
കാറഡുക്ക, മുളിയാര്‍, കുറ്റിക്കോല്‍, ബേഡഡുക്ക പഞ്ചായത്തുകളില്‍ കഴിഞ്ഞ ദിവസം മുതല്‍ തന്നെ അടുക്കളകള്‍ സജീവമായിരുന്നു. ബള്ളൂര്‍ പഞ്ചായത്തില്‍ അടുക്കള പ്രവര്‍ത്തനം ആരംഭിച്ച ആദ്യ ദിവസം 19 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു.
കണ്ണൂര്‍ നഗര പരിധിയില്‍ താമസിക്കുന്നവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കാള്‍ സെന്റര്‍ വഴി സാധനങ്ങള്‍ വിതരണം ചെയ്തു വരുന്നത്.
കുടുംബശ്രീയുടെ 44 അടുക്കളകളാണുള്ളത്. ഗ്രാമീണ മേഖലയില്‍ 36 ഉം നഗരപ്രദേശത്ത് എട്ടും അടുക്കളകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.