ബുറെവി ചുഴലിക്കാറ്റ്; ദേശീയ ദുരന്തനിവാരണ സേന സംസ്ഥാനത്ത് എത്തി; കനത്ത ജാഗ്രതാ നിര്‍ദ്ദേശം
എല്ലാ തെക്കൻ ജില്ലകളിലും ഓരോ യൂണിറ്റ്, ഇടുക്കിയിൽ രണ്ട് യൂണിറ്റ് എന്നിങ്ങനെയാണ് ദുരന്തനിവാരണസേന നിലയുറപ്പിക്കുക.
എല്ലാ തെക്കൻ ജില്ലകളിലും ഓരോ യൂണിറ്റ്, ഇടുക്കിയിൽ രണ്ട് യൂണിറ്റ് എന്നിങ്ങനെയാണ് ദുരന്തനിവാരണസേന നിലയുറപ്പിക്കുക.
നിലവിൽ മത്സ്യബന്ധനത്തിന് പോയിട്ടുള്ളവർ നാളെ രാത്രിയോടെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തേണ്ടതാണ് എന്നും നിര്‍ദ്ദേശമുണ്ട്.
മരണപെട്ടവരില്‍ കൂടുതല്‍ പേരും 60 വയസിനു മുകളില്‍ പ്രായമുള്ളവരാണെങ്കിലും യുവാക്കള്‍ക്കിടയിലുള്ള മരണവും കൂടുതലായി സംഭവിക്കുകയാണ്.
മുന്‍കൂര്‍ അനുമതി ലഭിച്ചിട്ടില്ലാത്ത ചിട്ടികളുടെ ലഘുലേഖകളോ, പരസ്യങ്ങളോ, നോട്ടീസോ, മറ്റേതെങ്കിലും രേഖകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ആ വിവരം ജില്ലാ രജിസ്ട്രാര്‍ ഓഫീസിലോ, സബ്ബ് രജിസ്ട്രാര്‍ ഓഫീസിലോ അറിയിക്കണം.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ബി.ടെക് പരീക്ഷാ കേന്ദ്രമായതിനാല്‍, സി. എഫ്. എല്‍. ടി. സിയായി സജ്ജീകരിച്ചിട്ടുള്ള സ്വാമി നിത്യാനന്ദ ഇന്‍സ്റ്റിറ്റ്യൂട്ട് താല്‍കാലികമായി വിട്ടു നല്‍കാനും യോഗത്തില്‍ ധാരണയായി.
നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചതിന് ജില്ലയില്‍ സെപ്റ്റംബര്‍ 28 വരെ 9265 പേരെയാണ് അറസ്റ്റ് ചെയ്തത്. വിവിധ പോലീസ് സ്‌റ്റേഷനുകളിലായി 6219 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
വടക്ക് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറില്‍ ദുര്‍ബലമാകാന്‍ സാധ്യതയുണ്ട്. ഇതോടെ മഴയുടെ ശക്തി കുറഞ്ഞേക്കും.
മുല്ലപെരിയാര്‍ സംഭരണിയിലെ ജലനിരപ്പ് 136 അടിയിലെത്തുമ്പോള്‍ വെള്ളം വൈഗ അണക്കെട്ടുവഴി ഒഴുക്കിവിടണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു.
കയ്യൂര്‍ മേഖലയില്‍ രണ്ട് ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ജി.എച്ച്എസ്എസ് കയ്യൂരില്‍ തുറന്ന ക്യാമ്പില്‍ 18 കുടുംബങ്ങളും ചെറിയാക്കര ജി.എല്‍.പി.എസിലെ ക്യാമ്പില്‍ ആറു കുടുംബങ്ങളുമാണുള്ളത്.
കോവിഡ് ജാഗ്രത പാലിച്ച് ക്രമീകരണങ്ങള്‍ നടത്താന്‍ റവന്യു വകുപ്പിന് എല്ലാ ഉത്തരവുകളും നല്‍കിയിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് ബന്ധുവീടുകളിലേക്കും മാറിത്താമസിക്കാം.