മുസ്‌ലിം സ്ത്രീകൾക്കെതിരെ ബലാത്സംഗഭീഷണി; ക്ലബ്ഹൗസ് ചർച്ചയിൽ പങ്കെടുത്ത മൂന്ന് പേരെ അറസ്റ്റ് ചെയ്തു
ചർച്ചയിൽ പങ്കെടുത്ത പലരും സ്ത്രീകൾക്കെതിരെ ബലാത്സംഗഭീഷണി മുഴക്കുകയും വർഗീയയും വിദ്വേഷപരവുമായ പരാമർശങ്ങൾ നടത്തുകയും ചെയ്തിരുന്നതായി മുംബൈ പൊലീസ്
ചർച്ചയിൽ പങ്കെടുത്ത പലരും സ്ത്രീകൾക്കെതിരെ ബലാത്സംഗഭീഷണി മുഴക്കുകയും വർഗീയയും വിദ്വേഷപരവുമായ പരാമർശങ്ങൾ നടത്തുകയും ചെയ്തിരുന്നതായി മുംബൈ പൊലീസ്
ലോകത്തിലെ വന്‍ നഗരങ്ങളായ ന്യൂയോര്‍ക്കിലും ലണ്ടനിലുമടക്കം 21ഉം പതിനെട്ടുമാണ് മദ്യപിക്കുന്നതിനുള്ള നിയമപരമായ പ്രായം.
ആദ്യം കാമുകന് ഉറക്കഗുളികകൾ നൽകി. മയങ്ങിപ്പോയ യുവാവിനെ ഓട്ടോയിൽ വിജനമായ സ്ഥലത്ത് എത്തിച്ചു. തുടർന്ന് ശരീരത്തിൽ പെട്രൊൾ ഒഴിച്ചു കത്തിക്കുകയായിരുന്നു.
പരിപാടി കഴിഞ്ഞ് നേതാക്കൾ മടങ്ങിപ്പോകുമ്പോഴാണ് കർഷകർക്കിടയിലേക്ക് കാർ ഓടിച്ചുകയറ്റിയതെന്ന് കർഷകർ പറയുന്നു.
മർദ്ദനത്തിന് പുറമെ മൂന്ന് ദളിത് വിദ്യാർത്ഥികൾക്ക് നേരെ ജാതി അധിക്ഷേപം അധ്യാപകർ നടത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്.
കര്‍ഷകര്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് കണ്ട സാക്ഷികളില്‍ ഒരാള്‍ പശുവാണെന്ന് കാണിച്ചാണ് ഇവര്‍ പശുവുമായി എത്തി പോലീസ് സ്റ്റേഷനില്‍ പ്രതിഷേധം നടത്തിയത്.
വ്യാഴാഴ്ച രാവിലെ ആശുപത്രിയിലെ സ്റ്റോര്‍ റൂമിന്‍റെ പൂട്ടുകള്‍ തകര്‍ത്തത് ശ്രദ്ധയില്‍പ്പെട്ട ശുചീകരണതൊഴിലാളിയാണ് അധികൃതരെ വിവരം അറിയിച്ചത്.
ഒരാള്‍ തുപ്പിയിട്ട ച്യുയിംഗത്തിലൂടെ മറ്റൊരാള്‍ക്ക് രോഗം പകരാനുള്ള സാധ്യതയുണ്ടെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് കമ്മീഷണര്‍ അശോക് കുമാര്‍ മീന പറഞ്ഞു.