ഹരിയാനയിൽ കർഷക സമരത്തിനിടയിലേക്ക് ബി.ജെ.പി എം.പിയുടെ കാർ ഓടിച്ചു കയറ്റി; ഒരാൾക്ക് പരിക്ക്
പരിപാടി കഴിഞ്ഞ് നേതാക്കൾ മടങ്ങിപ്പോകുമ്പോഴാണ് കർഷകർക്കിടയിലേക്ക് കാർ ഓടിച്ചുകയറ്റിയതെന്ന് കർഷകർ പറയുന്നു.
പരിപാടി കഴിഞ്ഞ് നേതാക്കൾ മടങ്ങിപ്പോകുമ്പോഴാണ് കർഷകർക്കിടയിലേക്ക് കാർ ഓടിച്ചുകയറ്റിയതെന്ന് കർഷകർ പറയുന്നു.
പെട്ടെന്ന് സംഘടിപ്പിച്ച പ്രതിഷേധത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ ആദ്യം അമ്പരന്നെങ്കിലും പിന്നീട് അദ്ദേഹത്തിന് കനത്ത സുരക്ഷയൊരുക്കി.
കര്‍ഷകരുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള തന്‍റെ നിര്‍ദേശങ്ങള്‍ തള്ളിയതിന് അദ്ദേഹം കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.
യുദ്ധ സമാനമായ അന്തരീക്ഷമാണ് തലസ്ഥാന നഗരിയില്‍ നിലവിലുള്ളത്. കര്‍ഷക നേതാക്കളും പോലീസും തമ്മിലുള്ള ആശയ വിനിമയം ഇപ്പോഴും തുടരുകയാണ്.
ഇടത് നേതാക്കളായ കെ.കെ രാഗേഷും കൃഷ്ണ പ്രസാദും ഉൾപ്പെടെയുള്ളവരെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
ഇരുവിഭാഗവും സമവായത്തിലെത്താതെ തങ്ങളുടെ നിലപാടിൽ ഉറച്ച് നിന്നതോടെയാണ് ചർച്ച പരാജയമായത്.
അതുകൊണ്ടുതന്നെ സമരത്തിന് നേതൃത്വം നല്‍കിയ നിരവധി നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ബാറഡുക്ക മുകളിപ്പാടത്തായിരുന്നു പരിപാടി. സെക്ടർ പരിധിയിലെ എട്ട് യൂണിറ്റിലെ പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കാളികളായി.