ബി.ജെ.പിയിൽ അംഗത്വമെടുത്തു; പിന്നാലെ രാഷ്ട്രീയ പ്രസ്താവനകൾ തുടർന്ന് ഇ. ശ്രീധരൻ

മുഖ്യമന്ത്രി ആർക്കും അധികാരം വിട്ടു കൊടുക്കുന്നില്ല. ഒരു മന്ത്രിക്കും ഒന്നും ചെയ്യാൻ സ്വാതന്ത്ര്യമില്ല. മന്ത്രിമാർക്ക് പലപ്പോഴും പറഞ്ഞത് മാറ്റി പറയേണ്ടി വരുന്നു.

0 Comments

ഇ. ശ്രീധരന് ചരിത്രബോധമില്ലെന്ന് അദ്ദേഹത്തിന്‍റെ പല പ്രസ്താവനകളും തെളിയിക്കുന്നു: എ. വിജയരാഘവൻ

പിണറായി വിജയന്‍റെ ഭരണത്തില്‍ ഏകാധിപത്യമാണ് നടക്കുന്നതെന്നും,അധികാരം മുഖ്യമന്ത്രി ആർക്കും വിട്ടുകൊടുക്കുന്നില്ലെന്നും ശ്രീധരൻ വിമർശിച്ചിരുന്നു .

0 Comments

ഇ.ശ്രീധരനെക്കുറിച്ച് ഉള്ളത് നല്ല അഭിപ്രായം; ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ ദുഖമുണ്ട്: ഉമ്മൻ ചാണ്ടി

അതേസമയം, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകണമെന്ന് പറയുന്നത് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

0 Comments

കിഫ്ബിക്കെതിരെ ഇ. ശ്രീധരന്‍; കിഫ്ബിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന ഇ. ശ്രീധരന്‍റെ നിലപാട് നിർഭാഗ്യകരമെന്ന് കിഫ്ബി അധികൃതർ

കേരളാ സർക്കാരുമായി ചേർന്ന പല പദ്ധതികളിലും പ്രവർത്തിച്ചിട്ടുള്ള ശ്രീധരന് ഇത്രനാളും ഇല്ലാതിരുന്ന കിഫ്ബി വിരുദ്ധത ഇപ്പോൾ എങ്ങനെ ഉണ്ടായി

0 Comments

ബി.ജെ.പി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാകുന്നതില്‍ എതിര്‍പ്പില്ല; തനിക്ക് കേരളത്തെ കടക്കെണിയില്‍ നിന്ന് കരകയറ്റന്‍ സാധിക്കുമെന്ന് ഇ. ശ്രീധരന്‍

ഗവര്‍ണര്‍ സ്ഥാനത്തോട് തനിക്ക് താത്പര്യമില്ലന്നും സംസ്ഥാനത്തിനായി ഒന്നും ചെയ്യാന്‍ പറ്റാത്ത പദവിയാണ് ഗവര്‍ണര്‍ സ്ഥാനമെന്നും ശ്രീധരന്‍ പറഞ്ഞു.

0 Comments

മെട്രോ മാന്‍ ഇ.ശ്രീധരൻ ബി.ജെ.പിയിൽ ചേരുന്നു; തെരഞ്ഞെടുപ്പിൽ മത്സരിക്കാനും സാധ്യത

വികസന പ്രവർത്തനങ്ങളുടേയും മറവിൽ കമ്മീഷൻ അടിക്കുന്ന കേരളത്തിന്‍റെ രീതിയെ ശ്രീധരൻ എതിർത്തതോടെ ഉമ്മൻ ചാണ്ടി അദ്ദേഹത്തെ എതിർത്തു.

0 Comments

പാലാരിവട്ടം പാലം; സുപ്രീംകോടതി വിധി ഉടന്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി; നിര്‍മ്മാണപ്രവര്‍ത്തനത്തില്‍ ഇ.ശ്രീധരന്‍റെ പങ്കാളിത്തം ഉറപ്പ് വരുത്തും

കഴിയാവുന്ന വേഗത്തില്‍ പാലം നിര്‍മിക്കാനാണ് ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ആശയക്കുഴപ്പമില്ല. പാലം അഴിമതിക്കേസില്‍ അന്വേഷണം കൃത്യമായി നടക്കുന്നു.

0 Comments

പൊളിച്ചുപണി; പാലാരിവട്ടം പാലം ഒമ്പത് മാസം കൊണ്ട് പൂർത്തിയാക്കും; നിർമ്മാണ മേൽനോട്ടം ഇ. ശ്രീധരന്: മന്ത്രി ജി. സുധാകരൻ

ഒരു കൂട്ടം റിട്ടയേര്‍ഡ് എന്‍ജിനീയര്‍മാരും സ്വകാര്യ എന്‍ജിനീയര്‍മാരും ചേര്‍ന്ന് എറണാകുളത്ത് അവിശുദ്ധ ബന്ധമുണ്ട്.

0 Comments